ലോകാവസാനം ഉണ്ടാകുമെന്ന് നാസയുടെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ. ഭൂമിയെ വിഴുങ്ങുന്ന ഭൂമിയുടെ 4 ഇരട്ടി വലിപ്പമുള്ള സുനാമി വരുന്നുണ്ടെന്നാണ് നാസയുടെ കണ്ടെത്തല്‍. മറ്റൊരു ഗ്രഹത്തിൽ നിന്നും അതി ഭീകരമായ വായു പ്രകമ്പനം ഉണ്ടാകുമെന്നും ഇത് ലോകത്തേ മുഴുവൻപേടിപ്പിക്കുന്ന പ്രവചനത്തിനു ശാസത്രീയമായ പിൻബലമുണ്ടെന്നും നാസ പറയുന്നു. ഭൂമിയുടെ അടിത്തട്ട് വരെ ഉളകിയാടും. ഭൂമിയുടെ 4 ഇരട്ടിയോളം ഉയരത്തിൽ കടൽ ജലം ഉയർന്ന് പൊങ്ങി നിമിഷങ്ങൾ കൊണ്ട് എല്ലാം നശിക്കുമെന്ന് നാസയുടെ വെളിപ്പെടുത്തൽ.

പെര്‍സിയൂസ സൗരയൂഥത്തിലാണ് ഭൂമിയെ ഒറ്റയടിയ്ക്ക് നശിപ്പിക്കാന്‍ തക്ക ശക്തിയുള്ള കോസ്മിക് സുനാമി രൂപമെടുത്തതായി നാസ പറയുന്നത്. ഈ കോസ്മിക് സുനാമിയുടെ ഭീകരത അളക്കുന്നത് പോലും സാദ്ധ്യമല്ലെന്നാണ് നാസയിലെ ശാസ്ജ്ഞര്‍ പറയുന്നത്. രണ്ട് ലക്ഷം പ്രകാശ വര്‍ഷമാണ് ഈ കോസ്മിക് സുനാമിയുടെ വലിപ്പം. ദിവസങ്ങള്‍ കൂടുന്തോറും ഇത് ഭീമാകാരമാകുന്നുവെന്നും വളർന്ന് വളർന്ന് വൻ വായുമർദ്ദമായി ഭൂമിക്ക് നേർക്ക് വീഴുമെന്നും പറയപ്പെടുന്നു. റോയല്‍ അസ്‌ട്രോണമിക്കല്‍ സൊസൈറ്റിയുടെ ജേര്‍ണലിലാണ് നാസ ഈ ഞെട്ടിയ്കുന്ന വിവരം റിപ്പോര്‍ട്ട് അടങ്ങിയിരിക്കുന്നത്. ഇങ്ങനെ സംഭവിച്ചാൽ പ്രപഞ്ചം ആകെ പുതിയ ഒരു ക്രമത്തിലേക്ക് വരും. എല്ലാ ജീവജാലങ്ങളും തകർന്ന് തരിപ്പണമാകുമ്പോൾ അവശേഷിക്കാൻ സാധ്യതയുള്ളത് കടലിലേ ചില ജീവികൾ മാത്രമാണ്‌. ഭൂമിയുടെ സ്ഥാനത്ത് പിന്നീട് പൂർണ്ണമായി ജലവിതാനമായിരിക്കും. ഇത്തരത്തിൽ ഒരു ഗ്രഹം തന്നെ പിന്നീട് ഉണ്ടാകില്ലത്രേ. എല്ലാം നടക്കാൻ വെറും സെക്കൻഡുകൾ മാത്രം മതിയാകും. എതായാലും അന്ധവിശ്വാസികളും ചില ക്രിസ്തു വിശ്വാസികളും ലോകാവസാനത്തേകുറിച്ച് പറയുന്നത് ഇപ്പോൾ ലോകത്തിലേ ഏറ്റവും വലിയ ശാസ്ത്ര വിഭാഗമായ നാസയും പറയാൻ തുടങ്ങിയിരിക്കുന്നു.