രാജു കാഞ്ഞിരങ്ങാട് മഞ്ഞിന്റെ നനുത്ത കാലൊച്ച അടുത്തു വരുന്നു മൂർച്ഛിച്ച ശൈത്യം വാതിലിൽ മുട്ടിവിളിക്കുന്നു ഇന്ന്; ജനുവരി ഒന്ന് പുതുവർഷത്തിന്റെ ജന്മദിനം നെഞ്ചിലൊരു നെരിപ്പോടെരിയുമ്പോഴും മഞ്ഞ് മുഖത്തു നോക്കി പുഞ്ചിരിക്കുന്നു തരുക്കളുടെ തലമുടിയിൽ വിരൽ കോർക്കുന്ന തണുപ്പ് വാതായനത്തിന്റെ വിടവിലൂടെ വാളലകു
ഡോ. ഐഷ വി അഞ്ചാം ക്ലാസ്സിൽ പഠിക്കുമ്പോൾ ഒരു ദിവസം പാട്ട് സാർ ക്ലാസ്സിൽ വന്നു. ഉച്ചയൂണിന് സമയമായതു കൊണ്ട് അന്ന് സാറ് പാട്ടൊന്നും പഠിപ്പിച്ചില്ല. സ്കൂളിലെ സംഗീതാധ്യാപികയും പ്രമുഖ കാഥികയുമായിരുന്ന ശ്രീമതി ഇന്ദിരാ വിജയൻ കാറപകടത്തിൽ മരിച്ചതിന് ശേഷമായിരുന്നു പുതിയ
ജോൺ കുറിഞ്ഞിരപ്പള്ളി വെള്ളിയാഴ്ച വൈകുന്നേരം ജോർജ് കുട്ടി പറഞ്ഞു,”അടുത്തമാസം ക്രിസ്തുമസ്സ് അല്ലെ? നമ്മുക്ക് ആഘോഷിക്കണ്ടേ?അതിനു നമ്മുക്ക് കുറച്ചു വൈൻ ഉണ്ടാക്കണം;” “അതിനു തനിക്ക് വൈൻ ഉണ്ടാക്കാൻ അറിയാമോ?”. ” നോ പ്രോബ്ലം. ഞാൻ ഇവിടെയുള്ള, എനിക്ക് പരിചയമുള്ള ഒരു ആംഗ്ലോ ഇന്ത്യൻ
രാജു കാഞ്ഞിരങ്ങാട് സാന്താക്ലോസിന്റെ വെളുത്തതാടി പോലെ ഡിസംബറിലെ മഞ്ഞ്. ചില്ലു നൂലിൽ കോർത്ത കുഞ്ഞു ബൾബു പോലെ ഹിമശലാകകൾ . വർണ്ണങ്ങളുടെ വെളിച്ചമായ് ക്രിസ്തുമസ് . ചില്ലതൻ പച്ചവിരലുകൾ ഉയർത്തിക്കാട്ടുന്ന ക്രിസ്തുമസ് ട്രീയിൽ നക്ഷത്രങ്ങളായ് ചുവന്ന ഫലങ്ങൾ തൂങ്ങിയാടുന്നു. വിശുദ്ധ കന്യക
രാജു കാഞ്ഞിരങ്ങാട് അമ്മേ കവിതേ, വിശുദ്ധിതൻ അമ്പലമണിമുഴ- ക്കമായ്നീയെന്നിൽ നിറയുന്നു തുലാവർഷപ്പച്ചയായ് ,ക്കുറിഞ്ഞിപ്പൂക്കളായ് രാത്രിമഴയായെൻ വിങ്ങും നെഞ്ചിൻനടവരമ്പിൽ കൃഷ്ണകവിതയായ് പൂത്തുനിൽക്കുന്നു അമ്മേ കവിതേ , നിൻ കവിതതൻ മുത്തുച്ചിപ്പിയിൽ നിന്നും ഒരു മുത്തു പോലുമെടുക്കാൻ ഞാനശക്തൻ കലർപ്പറ്റ കവിതതൻ ഉറവയായ് അറിവിൻ
ജയലക്ഷ്മി സ്ത്രീശരീരത്തിന്റെ അംശം കണ്ടാലുടഞ്ഞുവീഴുന്ന സാമ്രാജ്യങ്ങൾ ഉടഞ്ഞുവീഴട്ടെ നിങ്ങളുടെ സദാചാരപുസ്തകതാളുകൾ കത്തിച്ചു ഞാനൊരു വിളക്ക് കൊളുത്തി നിനക്കു വേണ്ടിയതു ചിതയായി കത്തും അതിലേക്കിറങ്ങി മോചിതരാകുക അതിന്റെ അഗ്നിപരീക്ഷ കടക്കാത്തവർ ശബ്ദിക്കരുത് ഇതെന്റെ ലോകം ഇതെന്റെ ദേഹം ഇവിടെയെന്റെ സ്വരം മാത്രം …………………………………..
ഡോ. ഐഷ വി നാലാം ക്ലാസ്സ് കഴിഞ്ഞ വെക്കേഷൻ സമയത്താണ് ഗീത ചേച്ചിയുടെ അമ്മ ഗീത ചേച്ചിയുടെ കല്യാണം ക്ഷണിക്കാൻ വന്നത്. ഞാനും അനുജനും ചിരവാത്തോട്ടത്തെ പറങ്കിമാങ്ങകളൊക്കെ തിന്ന് തീവണ്ടി കളിച്ച് നടക്കുകയായിരുന്നു. അനുജൻ മുമ്പിൽ എഞ്ചിനാണ്. ഞാൻ ബോഗിയും. അവൻ
ജോൺ കുറിഞ്ഞിരപ്പള്ളി എല്ലാ ശനിയാഴ്ചയും കാലത്ത് കാപ്പികുടിയും കഴിഞ്ഞു ഞങ്ങൾ ഒരാഴ്ചത്തേക്കുള്ള സാധനങ്ങൾ വീട്ടിലേക്ക് വാങ്ങിവയ്ക്കും. അതാണ് ഞങ്ങളുടെ പതിവ്. ഞാനും ജോർജ് കുട്ടിയും കൂടി കടയിലേക്ക് പോകുമ്പോൾ വഴിക്കു വച്ച് ഹുസൈനെ കണ്ടുമുട്ടി. അവൻ്റെ ഒപ്പം അവൻ ജോലിക്കു നിൽക്കുന്ന
ഡോ. ഐഷ വി പടർപ്പൻ പുല്ലിന്റെ മുട്ടങ്ങളിൽ നിന്ന് വെളുത്ത വേരു പോലെ നീണ്ട് മണ്ണിൽ പറ്റാതെ നിന്ന ഒരു ഭാഗം മുറിച്ചെടുത്ത് സത്യൻ എന്റെ നേരെ നീട്ടി. ഞാനത് കൈയ്യിൽ വാങ്ങി നോക്കി. നല്ല രസമുണ്ട് കാണാൻ. ഇയർ ബഡ്
ജോൺ കുറിഞ്ഞിരപ്പള്ളി സാധാരണ ദിവസങ്ങളിൽ ജോലി കഴിഞ്ഞുവന്നാൽ ഞാനും ജോർജ് കുട്ടിയും ചായകുടിയും കഴിഞ്ഞ് ഒരു മണിക്കൂർ നടക്കാൻ പോകുന്ന പതിവുണ്ട്.പതിവുപോലെ നടക്കാനിറങ്ങിയപ്പോൾ അച്ചായനും സെൽവരാജനും ഞങ്ങളെ അന്വേഷിച്ചു വീട്ടിലേക്കുവരുന്നു,കൂടെ ഒരു പരിചയമില്ലാത്ത ഒരാളും ഉണ്ട്.”ഇതെന്താ എല്ലാവരുംകൂടി?ചീട്ടുകളിക്ക് സമയമായില്ല.” ഉടനെ അച്ചായൻ