Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- ഇംഗ്ലണ്ടിലെ പ്രസവ യൂണിറ്റുകളിൽ മൂന്നിൽ രണ്ട് ഭാഗവും അപകടകരമാംവിധം നിലവാരമില്ലാത്ത പരിചരണമാണ് നൽകുന്നതെന്നും, ഇത് സ്ത്രീകളെയും കുഞ്ഞുങ്ങളെയും അപകടത്തിലാക്കുന്നതായും എൻ എച്ച് എസ് വാച്ച്ഡോഗായ കെയർ ക്വാളിറ്റി കമ്മീഷന്റെ റിപ്പോർട്ട് വ്യക്തമാക്കുന്നു. ഇംഗ്ലണ്ടിലെ 65% പ്രസവ സേവനങ്ങളും അപര്യാപ്തമായത് അല്ലെങ്കിൽ മെച്ചപ്പെടൽ ആവശ്യമായത് എന്ന രീതിയിലാണ് കെയർ ക്വാളിറ്റി കമ്മീഷൻ ഈ വർഷം റേറ്റിങ് നൽകിയിരിക്കുന്നത്. കഴിഞ്ഞവർഷം ഇത് 54 ശതമാനം സേവനങ്ങൾക്ക് ആയിരുന്നെങ്കിൽ ഈ വർഷം അത് അധികമായി വർദ്ധിച്ചിട്ടുണ്ട്.

ഗുരുതരമായ ജീവനക്കാരുടെ കുറവും, ആന്തരിക പിരിമുറുക്കങ്ങളും ഉൾപ്പെടെ നിരവധി പ്രശ്‌നങ്ങളാണ് സേവനങ്ങളിൽ ഉള്ളതെന്ന് കമ്മീഷൻ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഇതിനർത്ഥം നിരവധി അമ്മമാർക്കും അവരുടെ കുഞ്ഞുങ്ങൾക്കും വേണ്ടത്ര പരിചരണം ലഭിക്കുന്നില്ലെന്നാണെന്ന് കമ്മീഷൻ വ്യക്തമാക്കി. സ്ത്രീകൾക്ക് പലപ്പോഴും പരിചരണം ലഭിക്കുന്നതിൽ കാലതാമസം നേരിടുന്നതായും, സ്റ്റാഫുകളുമായി പലപ്പോഴും അവർക്ക് ആവശ്യമായ ആശയവിനിമയം നടത്തുവാൻ സാധിക്കാത്ത സാഹചര്യമാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. കമ്മീഷന്റെ കണ്ടെത്തലുകൾ ആശങ്കയുളവാക്കുന്നതാണെന്ന് എൻ എച്ച് എസ് പേഷ്യന്റ് ചാമ്പ്യൻ ഹെൽത്ത് വാച്ച് ഇംഗ്ലണ്ടിന്റെ ചീഫ് എക്സിക്യൂട്ടീവ് ലൂയിസ് അൻസാരി പറഞ്ഞു.

ആംബുലൻസ് സർവീസുകൾ നൽകുന്ന സേവനങ്ങളും മോശമായി വരികയാണെന്നും റിപ്പോർട്ടിൽ കൂട്ടിച്ചേർത്തിട്ടുണ്ട്. കഴിഞ്ഞ ശീതകാലത്തിനു ശേഷം 999 ആംബുലൻസുകളുടെ പ്രതികരണ സമയം മെച്ചപ്പെട്ടിട്ടുണ്ടെങ്കിലും, ജീവൻ അപകടപ്പെടുത്തുന്ന അടിയന്തരാവസ്ഥകളോട് പ്രതികരിക്കാൻ നിരവധി ആംബുലൻസുകൾക്ക് ഏഴ് മിനിറ്റിലധികം സമയമെടുക്കുന്നതായും, ഹൃദയാഘാതം, സ്ട്രോക്ക്, സെപ്സിസ് കേസുകൾ എന്നിവയ്ക്ക് 18 മിനിറ്റിലധികം സമയമെടുക്കുന്നതായും റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. രോഗികൾക്ക് ആവശ്യമായതും അർഹിക്കുന്നതുമായ പരിചരണത്തിന്റെ ഗുണനിലവാരം എൻ എച്ച് എസിന്റെയും സാമൂഹിക പരിചരണത്തിന്റെയും പല ഭാഗങ്ങളിലും നിറവേറ്റപ്പെടുന്നില്ല എന്ന സങ്കടകരമായ യാഥാർത്ഥ്യം ഈ റിപ്പോർട്ട്‌ വെളിപ്പെടുത്തുന്നുവെന്ന് കിംഗ്സ് ഫണ്ട് തിങ്ക്ടാങ്കിലെ പോളിസി ഡയറക്ടർ സാലി വാറൻ പറഞ്ഞു. ഇത് സംബന്ധിച്ച് കൂടുതൽ അവലോകനങ്ങളും നടപടികളും എൻ എച്ച് എസിന്റെ ഭാഗത്തുനിന്നും ഉടൻ ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യുകെയിലെ വിദ്യാഭ്യാസമേഖല മുമ്പെങ്ങുമില്ലാത്ത ഒരു പ്രതിസന്ധിയെ നേരിടുകയാണ്. യുകെയിലെങ്ങുമായി നൂറുകണക്കിന് വിദ്യാലയങ്ങൾ അനിശ്ചിതകാലത്തേയ്ക്ക് അടച്ചിടാനാണ് തീരുമാനമായിരിക്കുന്നത്. ഏതാനും വർഷങ്ങൾക്ക് മുമ്പ് ഉപയോഗിച്ച കോൺക്രീറ്റിന്റെ ഗുണനിലവാരത്തെ കുറിച്ച് ഉയർന്ന ആശങ്കയാണ് സ്കൂളുകൾ അടച്ചിടാനുള്ള തീരുമാനത്തിന് പിന്നിൽ.

റിസ്ക് അസസ്മെന്റിനെ തുടർന്ന് എടുത്ത ഈ തീരുമാനം ആയിരക്കണക്കിന് കുട്ടികളുടെ പഠനത്തെ പ്രതികൂലമായി ബാധിക്കും. പല കുട്ടികളും മഹാമാരിയുടെ സമയത്തെ ലോക്ക്ഡൗണിന് സമാനമായ സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നത്. ക്ലാസുകൾ മുടക്കം വരാതിരിക്കാനായി പല സ്കൂളുകളും ഓൺലൈൻ ക്ലാസുകൾ ഏർപ്പാടാക്കിയിട്ടുണ്ട്. മഹാമാരിയുടെ സമയത്ത് എല്ലാവരും ഓൺലൈൻ ക്ലാസുകളിൽ കൂടി പഠനം മുന്നോട്ട് കൊണ്ടു പോവുകയായിരുന്നെങ്കിൽ ഇപ്പോൾ ചില സ്കൂളുകളിൽ പഠിക്കുന്ന കുട്ടികൾക്ക് മാത്രം ക്ലാസ് റൂമുകളിലെ അധ്യായനം മുടങ്ങുന്ന സാഹചര്യം ആ സ്കൂളുകളിലെ കുട്ടികളുടെ പഠനനിലവാരത്തെ വളരെ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്കയിലാണ് മാതാപിതാക്കൾ . എ-ലെവൽ ജി സി എസ് സി പരീക്ഷകൾ എഴുതുന്ന കുട്ടികളുടെ തുടർ പഠനത്തെ തന്നെ ഈ സാഹചര്യം പ്രതികൂലമായി ബാധിച്ചേക്കാം. നിലവിൽ അടച്ചിടപ്പെട്ടവ കൂടാതെ പരിശോധന നടന്ന മുറയ്ക്ക് കൂടുതൽ സ്കൂളുകൾ അടച്ചിടുപ്പെടുന്ന സാഹചര്യം ഉടലെടുക്കുമെന്നാണ് റിപ്പോർട്ടുകൾ . അതുകൊണ്ട് ഈ പ്രതിസന്ധിയുടെ ആഴം വളരെ ഗുരുതരമായിരിക്കുമെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത് .

പല സ്കൂൾ അധികൃതരും മാതാപിതാക്കൾക്ക് വ്യക്തമായി സ്കൂളുകൾ എന്ന് തുറക്കുമെന്ന വിവരം കൈമാറാത്തത് കടുത്ത ആശങ്കയാണ് മാതാപിതാക്കളിൽ സൃഷ്ടിച്ചിരിക്കുന്നതെന്ന് തൻറെ കുട്ടിയുടെ സ്കൂൾ മുടങ്ങിയ അറിയിപ്പ് ലഭിച്ച വെയ്ക്ക്ഫീൽഡിൽ നിന്നുള്ള ഒരു പിതാവ് മലയാളം യുകെ ന്യൂസിനോട് പറഞ്ഞു. നിലവിൽ സ്കൂളുകൾ അറ്റകുറ്റപ്പണികൾ നടത്തുന്നതിന്റെ ചിലവ് ആര് വഹിക്കും എന്ന കാര്യത്തിലും അനശ്ചിതത്വം തുടരുകയാണ്. ഇതുകൂടാതെ പ്രശ്നബാധിതമായ സ്കൂളുകളുടെ പട്ടിക പ്രസിദ്ധീകരിക്കാൻ ഗവൺമെൻറ് തയ്യാറായിട്ടില്ല. പ്രശ്നബാധിത സ്കൂളുകളുടെ പട്ടിക പ്രസിദ്ധീകരിക്കാൻ മന്ത്രിമാർ വിസമ്മതിക്കുന്നതിനാൽ പ്രശ്നത്തിന്റെ മുഴുവൻ ചിത്രവും പുറത്തുവന്നിട്ടില്ലെന്ന് വിദ്യാഭ്യാസത്തിനായുള്ള ഷാഡോ സെക്രട്ടറി ബ്രിഡ്ജറ്റ് ഫിലിപ്പ്സൺ പറഞ്ഞു. അടുത്ത ആഴ്ച പ്രശ്നബാധിത സ്കൂളുകളുടെ പട്ടിക പ്രസിദ്ധീകരിക്കണമെന്ന് ലേബർ പാർട്ടി നിലപാട് ശക്തമാക്കിയിട്ടുണ്ട്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ജോലിയിലും ജീവിതത്തിലും വ്യത്യസ്തമായ വഴികൾ തെരഞ്ഞെടുക്കുന്നവരാണ് ശ്രദ്ധിക്കപ്പെടുന്നത്. പഠിച്ചത് ആയുർവേദമാണെങ്കിലും ഷാന്റി തച്ചിലേത്തിനെ ലോകമറിയുന്നത് താൻ ചെയ്ത മനോഹരമായ ടിക് ടോക് വീഡിയോകളിലൂടെയാണ്. ഹാസ്യ രസം കലർത്തിയ ഷാന്റിയുടെ ടിക് ടോക് വീഡിയോയ്ക്ക് പ്രേക്ഷക പ്രശംസ കിട്ടിത്തുടങ്ങിയത് വളരെ പെട്ടെന്നാണ്. ചെറിയ ചെറിയ വീഡിയോകളിൽ തുടങ്ങി ബന്ധുക്കളുടെയും സുഹൃത്തുക്കളുടെ പ്രോത്സാഹനത്തിൽ താരമായ അനുഭവമാണ് ഷാന്റിക്ക് പറയാനുള്ളത്.

ഒട്ടേറെ വ്യത്യസ്തതകൾ നിറഞ്ഞതാണ് ഷാന്റിയുടെ ജീവിതം . പഠിച്ചത് സ്പെയിനിൽ ആണ് . ആദ്യകാലത്ത് ജോലി ചെയ്തിരുന്നത് ഇറ്റലിയിലായിരുന്നു. മൂന്നുവർഷം മുമ്പാണ് യുകെയിലെ ഗ്ലാസ്കോയിൽ എത്തിയത്. ഇവിടെ നേഴ്സിംഗ് കെയർ അസിസ്റ്റൻറ് ആയാണ് ജോലി ചെയ്യുന്നത്. ഭർത്താവ് റോയി എൻഎച്ച്എസിൽ മെന്റൽ ഹെൽത്ത് ഡിപ്പാർട്ട്മെന്റിലാണ് ജോലി ചെയ്യുന്നത്. സ്പെയിനിനോടുള്ള ഇഷ്ടം കാരണം മക്കൾക്ക് രണ്ടുപേർക്കും സ്പാനിഷ് പേരുകളാണ് നൽകിയത്. 13 വയസ്സുകാരനായ റിക്കാർഡോയും 11 വയസ്സുകാരനായ എഡ്വാവാർഡോയും ആണ് റോയി – ഷാൻറി ദമ്പതികളുടെ മക്കൾ.

ഭർത്താവിന്റെയും മക്കളുടെയും അകമഴിഞ്ഞ പിന്തുണയാണ് ഷാന്റിക്ക് സർഗാത്മകത തുളുമ്പി നിൽക്കുന്ന വീഡിയോകൾ നിർമ്മിക്കുന്നതിന് പ്രേരണയാകുന്നത്. കേരളത്തിൽ നോർത്ത് പരവൂരിനടുത്തുള്ള ചേന്ദമംഗലമാണ് ഷാന്റിയുടെ സ്വദേശമെങ്കിലും ബന്ധുക്കൾ എല്ലാം ഇപ്പോൾ സ്പെയിനിൽ അണ്.യാത്രകളെ ഒട്ടേറെ പ്രണയിക്കുന്ന ഷാന്റിക്ക് ചെറുപ്പം തൊട്ട് ഡാൻസും അഭിനയവും ഇഷ്ടമായിരുന്നു. ഒക്ടോബർ 28-ാം തീയതി നടക്കുന്ന മലയാളം യുകെ അവാർഡ് നൈറ്റിൽ ഷാൻ്റിക്ക് പുരസ്കാരം സമർപ്പിക്കും.

മലയാളം യുകെ അവാർഡ് മുഖ്യാതിഥിയായി ഇന്ത്യൻ കോൺസുലേറ്റ് ജനറൽ വിജയ് സെൽവരാജ് പങ്കെടുക്കും. മലയാളം യുകെ അവാർഡ് നൈറ്റിനുള്ള ഒരുക്കങ്ങൾ ഗ്ലാസ്കോയിൽ പുരോഗമിക്കുകയാണ്.

മലയാളം യുകെയും സ്കോ ട്ട്ലാൻഡിലേ മലയാളി സംഘടനകളുടെ സംഘടനയായ യുസ്മയുടെ സഹകരണത്തോടെ ഒക്ടോബർ 28 -ന് നടത്തുന്ന അവാർഡ് നൈറ്റിനായുള്ള ഒരുക്കങ്ങൾ ഗ്ലാസ്ഗോയിലെ ബെൻസ് ഹിൽ അക്കാഡമിയിൽ പുരോഗമിക്കുകയാണ്. യുസ്മ നാഷണൽ കലാമേളയോടെ 12 മണിക്കാണ് പരിപാടികൾ ആരംഭിക്കുക. കാണികൾക്ക് കലയുടെ ദൃശ്യവിരുന്ന് ഒരുക്കുന്ന നിരവധി പരിപാടികൾ ആണ് വേദിക്ക് പിന്നിൽ ഒരുങ്ങുന്നത്. സ്കോട്ട് ലൻഡിലെ മലയാളി കുടിയേറ്റ ചരിത്രത്തിൽ നാഴിക കല്ലാകുന്ന കലയുടെ മാമാങ്കത്തിനാണ് ഒക്ടോബർ 28 -ന് തിരി തെളിയുക.

ഗ്ലാസ്ഗോയിൽ നടക്കുന്ന അവാർഡ് നൈറ്റിൽ അത്യന്തം വാശിയേറിയ മത്സരത്തിൽ വർണ്ണാഭമായ സാങ്കേതീക സജ്ജീകരണങ്ങാണ് മലാളം യുകെ ന്യൂസ് ഒരുക്കുന്നത്. മെഗാ വീഡിയോ വാൾ, താളത്തിനൊത്ത് നൃത്തം ചെയ്യുന്ന അത്യാധുനിക ലൈറ്റിംഗ് സംവിധാനം, മത്സരാർത്ഥികൾക്ക് ഓരോ ചുവിടലും ഊർജ്ജമേകുന്ന കൃത്യമായ ശബ്ദ നിയന്ത്രണങ്ങൾ, ലോകമെമ്പാടും തൽസമയം കണ്ടാസ്വദിക്കാൻ ലൈവ് ടെലികാസ്റ്റിംഗ് തുടങ്ങിയവയെല്ലാം അവാർഡ് നൈറ്റിൻെറ പ്രത്യേകതകളിൽ ചിലതാണ്. കൃത്യമായ വോളണ്ടിയറിംഗ് സംവിധാനവും മിതമായ നിരക്കിൽ രുചികരമായ ഭക്ഷണവും പരിപാടിയിലുടനീളം ലഭ്യമാണ്. കോച്ചുകളുൾപ്പെടെ നൂറ് കണക്കിന് വാഹനങ്ങൾ സൗജന്യമായി പാർക്ക് ചെയ്യാനുന്നുള്ള സൗകര്യവുമുണ്ട്.


ഇൻഷുറൻസ്, മോർട്ട്ഗേജ് അഡ്വൈസ് രംഗത്ത് വർഷങ്ങളായി യുകെ മലയാളികൾ ആശ്രയിക്കുന്ന വിശ്വസ്ത സ്ഥാപനമായ അലൈഡ് ഫിനാൻഷ്യൽ സർവീസ്, രുചിപ്പെരുമയിൽ യുകെ മലയാളികൾക്കിടയിൽ പേര് കേട്ട തറവാട് റസ്റ്റോറന്റ് എന്നിവരാണ് മലയാളം യുകെ അവാർഡ് നൈറ്റിൻെറ മുഖ്യ പ്രായോജകർ.

ഗ്ലാസ്ഗോയിൽ നടക്കുന്ന കലാമാമാങ്കം കണ്ട് ആസ്വദിക്കാനായിട്ട് യുകെയിലുള്ള എല്ലാ മലയാളികളെയും മലയാളം യുകെയും യുസ്മയും ഗ്ലാസ്ഗോയിലേയ്ക്ക് സ്വാഗതം ചെയ്യുകയാണ് .

മലയാളം യുകെ അവാർഡ് നൈറ്റിന്റെയും യുസ്മ കലാമേളയുടെയും കൂടുതൽ വിവരങ്ങൾ ലഭിക്കാൻ താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

ബിൻസു ജോൺ, റഗ്ബി – 07951903705
ഷിബു മാത്യു, കീത്തലി – 074114443880
ജോജി തോമസ്, ലീഡ്‌സ് – 07728374426
റോയ് ഫ്രാൻസിസ്, സ്റ്റോക് ഓൺ ട്രെന്റ് – 07717754609
ജിമ്മി മൂലംകുന്നം, ബർമിംഗ്ഹാം – 07588953457
ബിനു മാത്യു, വാൽസാൽ – 07883010229
തോമസ് ചാക്കോ, ഗ്ലോസ്റ്റർഷെയർ – 07872067153
ബിജു മൂന്നാനപ്പള്ളിൽ, സാലിസ്ബറി – 07804830277

യുസ്മ കൾച്ചറൽ കോർഡിനേറ്റർമാരായ റീന സജി 07809486817 (ലിവിംഗ്സ്റ്റൺ) , ഷിബു സേവ്യർ (ഫാൽ കീർക്ക്) 07533554537 എന്നിവരെയോ ബന്ധപ്പെടാവുന്നതാണ്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

അമ്പതിലധികം ഡിവോഷണൽ സോങ്സ് എഴുതിയ അനീഷ് പാലമൂട്ടിൽ മലയാളം യുകെയുടെ മികച്ച ക്രിസ്ത്യൻ ഗാനരചയിതാവിനുള്ള അവാർഡിന് അർഹനായി. ഒക്ടോബർ 28-ാം തീയതി ഗ്ലാസ്‌കോയിൽ നടക്കുന്ന മലയാളം യുകെ അവാർഡ് നൈറ്റിൽ അനീഷ് പാലമൂട്ടിലിന് അവാർഡ് സമ്മാനിക്കും. മാർക്കോസ് , കെസ്റ്റർ, അഭിജിത്ത് കൊല്ലം , സുദീപ് കുമാർ ,നിത്യമാമ്മൻ, മരിയകോലടി, മിഥുല മൈക്കിൾ തുടങ്ങി ഒട്ടേറെ പ്രശസ്തർ അനീഷ് എഴുതിയ വരികൾ ആലപിച്ചിട്ടുണ്ട്. ഇതോടൊപ്പം ഗുഡ് ഷെപ്പേർഡ് മ്യൂസിക് അവാർഡ് , ഡിവൈൻ മ്യൂസിക് ക്ലബ്ബ് അവാർഡ് തുടങ്ങിയ പുരസ്കാരങ്ങളും അനീഷിനെ തേടിയെത്തി.


ചെറുപ്പം തൊട്ട് പാട്ടിനെ ഇഷ്ടപ്പെട്ടിരുന്ന അനീഷ് 2014 – ൽ പുറത്തിറങ്ങിയ ഒരു സ്നേഹവർഷം എന്ന ആൽബത്തിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്. സംഗീത രചനയ്ക്ക് ഒപ്പം നല്ലൊരു ക്രിക്കറ്റ് കളിക്കാരൻ കൂടിയാണ് അനീഷ്. യുകെയിൽ എത്തുന്നതിനുമുമ്പ് ഡൽഹിയിലെ നിരവധി ക്ലബ്ബുകളുടെ ഭാഗമായി അദ്ദേഹം ക്രിക്കറ്റ് കളിച്ചിട്ടുണ്ട്.

മലയാളി ക്രിക്കറ്റ് താരം അനീഷ് ബാബു യോര്‍ക്ഷയര്‍ ഹോനേര്‍ഡ്‌സ് ബോര്‍ഡിന്റെ ഇരുപത് പേരടങ്ങുന്ന ലിസ്റ്റില്‍ പതിനൊന്നാമതായി ഇടം നേടിയത് വൻ പ്രാധാന്യത്തോടെ മലയാളം യുകെ ന്യൂസ് നേരത്തെ പ്രസിദ്ധീകരിച്ചിരുന്നു. യോര്‍ക്ക് ഷെയര്‍ ഹോനേര്‍ഡ്‌സ് ബോര്‍ഡിന്റെ പരിധിയില്‍ വരുന്ന ആയിരത്തോളം കൗണ്ടി ക്ലബ്ബുകളില്‍ കളിക്കുന്നവരില്‍ ഏറ്റവും നല്ല പ്രകടനം കാഴ്ച്ചവെയ്ക്കുന്നവരാണ് ഈ നേട്ടത്തിന് അര്‍ഹരാകുന്നത് .2020 ൽ ലീഡ്സ് പ്രീമിയർ ലീഗ് അവാർഡും .2021 ബെസ്റ്റ് പ്ലേയർ ഓഫ് ദി സീസൺ അവാർഡും ലഭിച്ചിട്ടുണ്ട്.

ഗാനരചനയ്ക്ക് ഒപ്പം ഒട്ടേറെ മ്യൂസിക് ആൽബങ്ങളുടെ നിർമാണത്തിലും അനീഷ് പങ്കാളിയായിട്ടുണ്ട്. അനീഷിന്റെ ഭാര്യ ലിറ്റി എയർഡെയ്ൽ എൻഎച്ച്എസ് ഹോസ്പിറ്റലിൽ സ്റ്റാഫ് നേഴ്സ് ആയി ജോലി നോക്കുകയാണ്. ക്ലാസ് 3 -യിൽ പഠിക്കുന്ന മില, ക്ലാസ് 1 -ൽ പഠിക്കുന്ന മെൽഹ , ഒരു വയസ്സുകാരനായ മാക്സ് വെൽ എന്നിവരാണ് അനീഷ് ബാബു ലിറ്റി ദമ്പതികളുടെ മക്കൾ. കൊല്ലം ജില്ലയിലെ പത്തനാപുരം ആണ് അനീഷ് ബാബു പാലാമൂട്ടിലിന്റെ കേരളത്തിലെ സ്വദേശം . ഹെൽത്ത് കെയർ അസിസ്റ്റൻറ് ആയി ജോലി ചെയ്തിരുന്ന അനീഷിന് ഇന്ന് ഒക്ടോബർ 19-ന് സ്റ്റാഫ് നേഴ്സ് രജിസ്ട്രേഷൻ കിട്ടിയ കാര്യം വളരെ സന്തോഷത്തോടെ അദ്ദേഹം മലയാളം യുകെയുമായി പങ്കുവെച്ചു.

മലയാളം യുകെ അവാർഡ് മുഖ്യാതിഥിയായി ഇന്ത്യൻ കോൺസുലേറ്റ് ജനറൽ വിജയ് സെൽവരാജ് പങ്കെടുക്കും. മലയാളം യുകെ അവാർഡ് നൈറ്റിനുള്ള ഒരുക്കങ്ങൾ ഗ്ലാസ്കോയിൽ പുരോഗമിക്കുകയാണ്.

മലയാളം യുകെയും സ്കോ ട്ട്ലാൻഡിലേ മലയാളി സംഘടനകളുടെ സംഘടനയായ യുസ്മയുടെ സഹകരണത്തോടെ ഒക്ടോബർ 28 -ന് നടത്തുന്ന അവാർഡ് നൈറ്റിനായുള്ള ഒരുക്കങ്ങൾ ഗ്ലാസ്ഗോയിലെ ബെൻസ് ഹിൽ അക്കാഡമിയിൽ പുരോഗമിക്കുകയാണ്. യുസ്മ നാഷണൽ കലാമേളയോടെ 12 മണിക്കാണ് പരിപാടികൾ ആരംഭിക്കുക. കാണികൾക്ക് കലയുടെ ദൃശ്യവിരുന്ന് ഒരുക്കുന്ന നിരവധി പരിപാടികൾ ആണ് വേദിക്ക് പിന്നിൽ ഒരുങ്ങുന്നത്. സ്കോട്ട് ലൻഡിലെ മലയാളി കുടിയേറ്റ ചരിത്രത്തിൽ നാഴിക കല്ലാകുന്ന കലയുടെ മാമാങ്കത്തിനാണ് ഒക്ടോബർ 28 -ന് തിരി തെളിയുക.

ഗ്ലാസ്ഗോയിൽ നടക്കുന്ന അവാർഡ് നൈറ്റിൽ അത്യന്തം വാശിയേറിയ മത്സരത്തിൽ വർണ്ണാഭമായ സാങ്കേതീക സജ്ജീകരണങ്ങാണ് മലാളം യുകെ ന്യൂസ് ഒരുക്കുന്നത്. മെഗാ വീഡിയോ വാൾ, താളത്തിനൊത്ത് നൃത്തം ചെയ്യുന്ന അത്യാധുനിക ലൈറ്റിംഗ് സംവിധാനം, മത്സരാർത്ഥികൾക്ക് ഓരോ ചുവിടലും ഊർജ്ജമേകുന്ന കൃത്യമായ ശബ്ദ നിയന്ത്രണങ്ങൾ, ലോകമെമ്പാടും തൽസമയം കണ്ടാസ്വദിക്കാൻ ലൈവ് ടെലികാസ്റ്റിംഗ് തുടങ്ങിയവയെല്ലാം അവാർഡ് നൈറ്റിൻെറ പ്രത്യേകതകളിൽ ചിലതാണ്. കൃത്യമായ വോളണ്ടിയറിംഗ് സംവിധാനവും മിതമായ നിരക്കിൽ രുചികരമായ ഭക്ഷണവും പരിപാടിയിലുടനീളം ലഭ്യമാണ്. കോച്ചുകളുൾപ്പെടെ നൂറ് കണക്കിന് വാഹനങ്ങൾ സൗജന്യമായി പാർക്ക് ചെയ്യാനുന്നുള്ള സൗകര്യവുമുണ്ട്.

ഇൻഷുറൻസ്, മോർട്ട്ഗേജ് അഡ്വൈസ് രംഗത്ത് വർഷങ്ങളായി യുകെ മലയാളികൾ ആശ്രയിക്കുന്ന വിശ്വസ്ത സ്ഥാപനമായ അലൈഡ് ഫിനാൻഷ്യൽ സർവീസ്, രുചിപ്പെരുമയിൽ യുകെ മലയാളികൾക്കിടയിൽ പേര് കേട്ട തറവാട് റസ്റ്റോറന്റ് എന്നിവരാണ് മലയാളം യുകെ അവാർഡ് നൈറ്റിൻെറ മുഖ്യ പ്രായോജകർ.

ഗ്ലാസ്ഗോയിൽ നടക്കുന്ന കലാമാമാങ്കം കണ്ട് ആസ്വദിക്കാനായിട്ട് യുകെയിലുള്ള എല്ലാ മലയാളികളെയും മലയാളം യുകെയും യുസ്മയും ഗ്ലാസ്ഗോയിലേയ്ക്ക് സ്വാഗതം ചെയ്യുകയാണ് .

മലയാളം യുകെ അവാർഡ് നൈറ്റിന്റെയും യുസ്മ കലാമേളയുടെയും കൂടുതൽ വിവരങ്ങൾ ലഭിക്കാൻ താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

ബിൻസു ജോൺ, റഗ്ബി – 07951903705
ഷിബു മാത്യു, കീത്തലി – 074114443880
ജോജി തോമസ്, ലീഡ്‌സ് – 07728374426
റോയ് ഫ്രാൻസിസ്, സ്റ്റോക് ഓൺ ട്രെന്റ് – 07717754609
ജിമ്മി മൂലംകുന്നം, ബർമിംഗ്ഹാം – 07588953457
ബിനു മാത്യു, വാൽസാൽ – 07883010229
തോമസ് ചാക്കോ, ഗ്ലോസ്റ്റർഷെയർ – 07872067153
ബിജു മൂന്നാനപ്പള്ളിൽ, സാലിസ്ബറി – 07804830277

യുസ്മ കൾച്ചറൽ കോർഡിനേറ്റർമാരായ റീന സജി 07809486817 (ലിവിംഗ്സ്റ്റൺ) , ഷിബു സേവ്യർ (ഫാൽ കീർക്ക്) 07533554537 എന്നിവരെയോ ബന്ധപ്പെടാവുന്നതാണ്.

 

ജോജി തോമസ്

മലയാളം യുകെ അവാർഡ് നൈറ്റിൽ മികച്ച കൊറിയോഗ്രാഫർക്കുള്ള അവാർഡ് എറണാകുളം തൃപ്പൂണിത്തറ സ്വദേശി ക്രിസ്റ്റി ജോസഫിന് സമ്മാനിക്കും. ഒക്ടോബർ 28-ാം തിയതി ഗ്ലാസ്കോയിൽ വച്ച് നടത്തപ്പെടുന്ന മലയാളം യുകെ അവാർഡ് നൈറ്റിൽ വച്ചാണ് അവാർഡ് ദാനം നടത്തപ്പെടുക.

ഡാൻസിങ് ടൈഗർ എന്ന ഓമന പേരിൽ അറിയപ്പെടുന്ന ക്രിസ്റ്റി പരിശീലിപ്പിച്ച നിരവധി കുട്ടികളാണ് യുകെയിലെ പല വേദികളിലും വിജയക്കൊടി നാട്ടിയിരിക്കുന്നത്. കഴിഞ്ഞ ബൈബിൾ കലോത്സവത്തിൽ ഗ്രൂപ്പ് ഇനങ്ങളിൽ വിജയികളായ പല കുട്ടികളേയും പരിശീലിപ്പിച്ചത് ക്രിസ്റ്റി ജോസഫാണ്. ഡാൻസിന്റെ ബാലപാഠങ്ങൾ അറിയാത്തവരെ പരിശീലിപ്പിച്ച് വിജയപീഠത്തിൽ എത്തിക്കുന്നതാണ് ക്രിസ്റ്റിയുടെ ശൈലി.

യുകെയിലേയ്ക്ക് കുടിയേറുന്നതിനു മുമ്പ് ക്രിസ്റ്റി നിരവധി പ്രമുഖ പരിപാടികളിൽ കൊറിയോഗ്രാഫി ചെയ്തിട്ടുണ്ട് . ഏഷ്യാനെറ്റ് ഫിലിം അവാർഡ്, മഴവിൽ മനോരമ, ഫ്ലവേഴ്സ് ടിവി ക്രിട്ടിക്സ് , ആനന്ദ് ടിവി അവാർഡ് തുടങ്ങിയവയിൽ കൊറിയോഗ്രാഫി ചെയ്യുന്നതിലൂടെ ക്രിസ്റ്റിയുടെ കൈയ്യൊപ്പ് പതിഞ്ഞിട്ടുണ്ട്. ക്രിസ്റ്റി യുകെയിൽ താമസിക്കുന്നത് സ്കോട്ട് ലൻഡിലെ ഗ്ലാസ്കോയിലാണ്.

ജോസഫ് പി എക്സും പരേതയായ ഏലിയാമ്മ ജോസഫുമാണ് ക്രിസ്റ്റിയുടെ മാതാപിതാക്കൾ . ക്രിസ്റ്റിയുടെ കലാ ജീവിതത്തിന് ആവശ്യമായ പിന്തുണ നൽകുന്നത് ഭാര്യ ആഷ്‌ന ഫ്രാൻസിസ് ആണ് . ആഷ്‌നയുടെ മാതാപിതാക്കൾ വൈറ്റില സ്വദേശികളായ ഫ്രാൻസിസ് കെ ജിയും റീനയുമാണ്. പ്രമുഖ കൊറിയോഗ്രാഫർ ദീപു റോക്കോണിന്റെ ശിഷ്യനായ ക്രിസ്റ്റിക്ക് കലാ ലോകത്ത് ഇനിയും സഞ്ചരിക്കാൻ ദൂരം ഏറെയാണ്.

മലയാളം യുകെ അവാർഡ് മുഖ്യാതിഥിയായി ഇന്ത്യൻ കോൺസുലേറ്റ് ജനറൽ വിജയ് സെൽവരാജ് പങ്കെടുക്കും. മലയാളം യുകെ അവാർഡ് നൈറ്റിനുള്ള ഒരുക്കങ്ങൾ ഗ്ലാസ്കോയിൽ പുരോഗമിക്കുകയാണ്.

മലയാളം യുകെയും സ്കോ ട്ട്ലാൻഡിലേ മലയാളി സംഘടനകളുടെ സംഘടനയായ യുസ്മയുടെ സഹകരണത്തോടെ ഒക്ടോബർ 28 -ന് നടത്തുന്ന അവാർഡ് നൈറ്റിനായുള്ള ഒരുക്കങ്ങൾ ഗ്ലാസ്ഗോയിലെ ബെൻസ് ഹിൽ അക്കാഡമിയിൽ പുരോഗമിക്കുകയാണ്. യുസ്മ നാഷണൽ കലാമേളയോടെ 12 മണിക്കാണ് പരിപാടികൾ ആരംഭിക്കുക. കാണികൾക്ക് കലയുടെ ദൃശ്യവിരുന്ന് ഒരുക്കുന്ന നിരവധി പരിപാടികൾ ആണ് വേദിക്ക് പിന്നിൽ ഒരുങ്ങുന്നത്. സ്കോട്ട് ലൻഡിലെ മലയാളി കുടിയേറ്റ ചരിത്രത്തിൽ നാഴിക കല്ലാകുന്ന കലയുടെ മാമാങ്കത്തിനാണ് ഒക്ടോബർ 28 -ന് തിരി തെളിയുക.

ഗ്ലാസ്ഗോയിൽ നടക്കുന്ന അവാർഡ് നൈറ്റിൽ അത്യന്തം വാശിയേറിയ മത്സരത്തിൽ വർണ്ണാഭമായ സാങ്കേതീക സജ്ജീകരണങ്ങാണ് മലാളം യുകെ ന്യൂസ് ഒരുക്കുന്നത്. മെഗാ വീഡിയോ വാൾ, താളത്തിനൊത്ത് നൃത്തം ചെയ്യുന്ന അത്യാധുനിക ലൈറ്റിംഗ് സംവിധാനം, മത്സരാർത്ഥികൾക്ക് ഓരോ ചുവിടലും ഊർജ്ജമേകുന്ന കൃത്യമായ ശബ്ദ നിയന്ത്രണങ്ങൾ, ലോകമെമ്പാടും തൽസമയം കണ്ടാസ്വദിക്കാൻ ലൈവ് ടെലികാസ്റ്റിംഗ് തുടങ്ങിയവയെല്ലാം അവാർഡ് നൈറ്റിൻെറ പ്രത്യേകതകളിൽ ചിലതാണ്. കൃത്യമായ വോളണ്ടിയറിംഗ് സംവിധാനവും മിതമായ നിരക്കിൽ രുചികരമായ ഭക്ഷണവും പരിപാടിയിലുടനീളം ലഭ്യമാണ്. കോച്ചുകളുൾപ്പെടെ നൂറ് കണക്കിന് വാഹനങ്ങൾ സൗജന്യമായി പാർക്ക് ചെയ്യാനുന്നുള്ള സൗകര്യവുമുണ്ട്.

ഇൻഷുറൻസ്, മോർട്ട്ഗേജ് അഡ്വൈസ് രംഗത്ത് വർഷങ്ങളായി യുകെ മലയാളികൾ ആശ്രയിക്കുന്ന വിശ്വസ്ത സ്ഥാപനമായ അലൈഡ് ഫിനാൻഷ്യൽ സർവീസ്, രുചിപ്പെരുമയിൽ യുകെ മലയാളികൾക്കിടയിൽ പേര് കേട്ട തറവാട് റസ്റ്റോറന്റ് എന്നിവരാണ് മലയാളം യുകെ അവാർഡ് നൈറ്റിൻെറ മുഖ്യ പ്രായോജകർ.

ഗ്ലാസ്ഗോയിൽ നടക്കുന്ന കലാമാമാങ്കം കണ്ട് ആസ്വദിക്കാനായിട്ട് യുകെയിലുള്ള എല്ലാ മലയാളികളെയും മലയാളം യുകെയും യുസ്മയും ഗ്ലാസ്ഗോയിലേയ്ക്ക് സ്വാഗതം ചെയ്യുകയാണ് .

മലയാളം യുകെ അവാർഡ് നൈറ്റിന്റെയും യുസ്മ കലാമേളയുടെയും കൂടുതൽ വിവരങ്ങൾ ലഭിക്കാൻ താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

ബിൻസു ജോൺ, റഗ്ബി – 07951903705
ഷിബു മാത്യു, കീത്തലി – 074114443880
ജോജി തോമസ്, ലീഡ്‌സ് – 07728374426
റോയ് ഫ്രാൻസിസ്, സ്റ്റോക് ഓൺ ട്രെന്റ് – 07717754609
ജിമ്മി മൂലംകുന്നം, ബർമിംഗ്ഹാം – 07588953457
ബിനു മാത്യു, വാൽസാൽ – 07883010229
തോമസ് ചാക്കോ, ഗ്ലോസ്റ്റർഷെയർ – 07872067153
ബിജു മൂന്നാനപ്പള്ളിൽ, സാലിസ്ബറി – 07804830277

യുസ്മ കൾച്ചറൽ കോർഡിനേറ്റർമാരായ റീന സജി 07809486817 (ലിവിംഗ്സ്റ്റൺ) , ഷിബു സേവ്യർ (ഫാൽ കീർക്ക്) 07533554537 എന്നിവരെയോ ബന്ധപ്പെടാവുന്നതാണ്.

 

ന്യൂസ് ഡെസ്ക് മലയാളം യുകെ

മലയാളം യുകെ അവാർഡ് നൈറ്റിൽ മികച്ച നേഴ്സിനായുള്ള മത്സരത്തിന് ആവേശകരമായ പ്രതികരണമാണ് യുകെയിൽ ഉടനീളം ലഭിച്ചത്. യുകെ മലയാളി നേഴ്സുമാർ ആവേശത്തോടെ ഏറ്റെടുത്ത മത്സരത്തിൽ ബിജി ജോസ് , ബിന്ദു എബ്രഹാം, റ്റിൻസി ജോസ് എന്നീ മൂന്ന് മലയാളി നേഴ്സുമാരാണ് അവസാന റൗണ്ടിലെത്തിയത്.

ബിജി ജോസ് കഴിഞ്ഞ 29 വർഷമായി നേഴ്സായി ജോലി ചെയ്യുകയാണ്. ഇന്ത്യാ , സൗദി അറേബ്യ, യുകെ തുടങ്ങിയ രാജ്യങ്ങളിൽ ജോലി ചെയ്ത ബിജി 2003 മുതൽ നോർത്തേൺ അയർലൻഡിലെ ബെൽഫാസ്റ്റിലാണ് താമസിക്കുന്നത്. ചികിത്സാരംഗത്ത് മാത്രമല്ല ചാരിറ്റി പ്രവർത്തനത്തിലും സ്വന്തമായി കൈയ്യൊപ്പ് പതിപ്പിച്ച വ്യക്തിത്വമാണ് ബിജി ജോസിൻ്റെത് . നോർത്തേൺ അയർലണ്ടിലെ ആദ്യത്തെ ഇന്ത്യൻ നേഴ്സ് കമ്മ്യൂണിറ്റി ആയ നോർത്തേൺ അയർലൻഡ് ഇന്ത്യൻ ഗ്രൂപ്പിൻറെ രൂപീകരണം ബിജി ജോസിന്റെ നേതൃത്വത്തിലായിരുന്നു. തിരക്കേറിയ വാർഡുകളിൽ ഇടവേളകളില്ലാതെ ബിജി ജോലി ചെയ്യുന്നത് അവളുടെ അർപ്പണ മനോഭാവത്തിന്റെ തെളിവായാണ് മേലധികാരികൾ സാക്ഷ്യപ്പെടുത്തുന്നത് . 2003 ജൂലൈയിൽ ഫുൾടൈം സ്റ്റാഫ് നേഴ്സ് ആയി യുകെയിൽ എത്തിയ ബിജി ഇപ്പോൾ ബെൽഫാസ്റ്റിലെ ഓർമ്മർ പാർക്ക് സർജറിയിലാണ് സേവനം അനുഷ്ഠിക്കുന്നത്.

2001 -ൽ ആംബർഡിൽ യൂണിവേഴ്സിറ്റിയിൽ നിന്ന് എംഎസ്സി നേഴ്സിങ് പാസായി ആണ് ബിന്ദു എബ്രഹാം തന്റെ നേഴ്സിങ് ജീവിതം യുകെയിൽ ആരംഭിച്ചത്. തന്റെ ജോലിയുടെ ഭാഗമായി ഒട്ടേറെ വ്യത്യസ്ത മേഖലകളിൽ കഴിവ് തെളിയിക്കാൻ ബിന്ദുവിനായി . ന്യൂറോളജി വിഭാഗത്തിലെ ഡെപ്യൂട്ടി ചാർജ് നേഴ്സ്, ടീച്ചിങ് ആൻഡ് സ്റ്റാഫ് ഡെവലപ്മെൻറ് ഡിപ്പാർട്ട്മെൻറ് ഹെഡ് , ഓങ്കോളജി കീമോതെറാപ്പി യൂണിറ്റിലെ സീനിയർ ചാർജ് നേഴ്സ് എന്നീ മേഖലകളിലെ മികച്ച സേവനമാണ് അവസാന റൗണ്ടിലെത്താൻ ബിന്ദു എബ്രഹാമിനെ സഹായിച്ചത്. നിലവിൽ ബിന്ദു എഡിൻബർഗ് റോയൽ ഇൻഫർമറിയിലെ ഹിമോഫീലിയ നോംബോഡിസ് ഇമ്മ്യൂണോളജി വിഭാഗത്തിലെ സീനിയർ ചാർജ് നേഴ്സായും നേഴ്സ് സ്പെഷ്യലിസ്റ്റായും ആണ് സേവനം അനുഷ്ഠിക്കുന്നത്. എൻഎച്ച്എസിൽ മഹാമാരിയുടെ സമയത്ത് സപ്പോർട്ടീവ് തെറാപ്പിക്കായി ആരംഭിച്ച ELCH ഹോസ്പിറ്റലുകൾ ഉൾപ്പെടെ മൂന്ന് വിഭാഗങ്ങളുടെ നേതൃപരമായ പദവികൾ സുത്യർഹമായ രീതിയിൽ ബിന്ദു വഹിക്കുന്നുണ്ട്.

നോർഫോക്കിലെ ക്യൂൻ എലിസബത്ത് ഹോസ്പിറ്റൽ അക്യൂട്ട് മെഡിക്കൽ യൂണിറ്റിൽ നേഴ്സ് ആയി ജോലി ചെയ്യുന്ന റ്റിൻസി ജോസ് 2008 -ലാണ് യുകെയിലെത്തിയത്. 2014 മുതലാണ് തന്റെ സ്വപ്ന സ്ഥാനപമായ എൽഎച്ച്സിലെ ജോലിയിൽ സ്റ്റാഫ് നേഴ്സായി റ്റിൻസി പ്രവേശിച്ചത്. എൻഎച്ച്എസിലെ തൻറെ സേവന കാലഘട്ടത്തിൽ ഒട്ടേറെ അംഗീകാരങ്ങളാണ് റ്റിൻസിയെ തേടിയെത്തിയത്. വോളണ്ടിയർ അവാർഡ് പാർക്കിൺസൺ യുകെ 2022, എച്ച് എസ് ജെ പേഷ്യന്റ് സേഫ്റ്റി അവാർഡ് 2023 എന്നിവ റ്റിൻസിയ്ക്ക് ലഭിച്ചത് യുകെയിലെ മലയാളി നേഴ്സുമാർക്ക് ആകമാനം അഭിമാനത്തിന് വക നൽകുന്നതായിരുന്നു. പാർക്കിൺസൺ വിഭാഗത്തിൽ ബിബിസി പോഡ്കാസ്റ്റിന്റെ ഭാഗമാകാൻ സാധിച്ചത് ഒരു മലയാളി നേഴ്സ് എന്ന നിലയിൽ ടിൻസിയക്ക് ലഭിച്ച വലിയ അംഗീകാരമായിരുന്നു . അക്യൂട്ട് കെയർ ആകുക എന്നത് ആരോഗ്യ മേഖലകളിൽ കടുത്ത വെല്ലുവിളി നിറഞ്ഞതാണ്. 2023 ഒക്ടോബർ മുതൽ പാർക്കിൻസൺ ഗ്രൂപ്പുമായി ചേർന്ന് പ്രവർത്തിക്കുന്ന എൻഎച്ച്എസ്സിലെ ജീവനക്കാരുടെ ഗ്രൂപ്പിലെ സജീവ അംഗമാണ് റ്റിൻസി. പാർക്കിൻസൺ രോഗികൾക്ക് പണം സ്വരൂപിക്കാൻ ചാരിറ്റി വോക്ക് നടത്തിയതിൽ റ്റിൻസി പങ്കെടുത്തിരുന്നു. ഇതുകൂടാതെ 2023 മാർച്ചിൽ പാർലമെൻറിൽ വച്ച് നടന്ന മന്ത്രി തല യോഗത്തിൽ പാർക്കിൻസൺ കമ്മ്യൂണിറ്റിയെ പ്രതിനിധീകരിച്ച് പങ്കെടുക്കാൻ റ്റിൻസിയ്ക്ക് സാധിച്ചിരുന്നു .

കിംഗ്സ് കോളേജ് ഹോസ്പിറ്റലിലെ ലീഡ് നേഴ്സായി സേവനം ചെയ്യുന്ന മിനിജ ജോസഫിന്റെയും നേതൃത്വത്തിലുള്ള മൂന്നംഗ സമിതിയാണ് മികച്ച നേഴ്സിനെയും കെയററെയും തിഞ്ഞെടുക്കുന്നത്. മിനിജാ ജോസഫിന് ഒപ്പം എൻഎച്ച്എസ്സിന്റെ നേതൃത്വ പദവികൾ അലങ്കരിച്ച ജെനി കാഗുയോവ , കെറി വാൾട്ടേഴ്സ് എന്നിവരാണ് മറ്റു ജൂറി അംഗങ്ങൾ

മലയാളം യുകെ അവാർഡ് മുഖ്യാതിഥിയായി ഇന്ത്യൻ കോൺസുലേറ്റ് ജനറൽ വിജയ് സെൽവരാജ് പങ്കെടുക്കും. മലയാളം യുകെ അവാർഡ് നൈറ്റിനുള്ള ഒരുക്കങ്ങൾ ഗ്ലാസ്കോയിൽ പുരോഗമിക്കുകയാണ്.

മലയാളം യുകെയും സ്കോ ട്ട്ലാൻഡിലേ മലയാളി സംഘടനകളുടെ സംഘടനയായ യുസ്മയുടെ സഹകരണത്തോടെ ഒക്ടോബർ 28 -ന് നടത്തുന്ന അവാർഡ് നൈറ്റിനായുള്ള ഒരുക്കങ്ങൾ ഗ്ലാസ്ഗോയിലെ ബെൻസ് ഹിൽ അക്കാഡമിയിൽ പുരോഗമിക്കുകയാണ്. യുസ്മ നാഷണൽ കലാമേളയോടെ 12 മണിക്കാണ് പരിപാടികൾ ആരംഭിക്കുക. കാണികൾക്ക് കലയുടെ ദൃശ്യവിരുന്ന് ഒരുക്കുന്ന നിരവധി പരിപാടികൾ ആണ് വേദിക്ക് പിന്നിൽ ഒരുങ്ങുന്നത്. സ്കോട്ട് ലൻഡിലെ മലയാളി കുടിയേറ്റ ചരിത്രത്തിൽ നാഴിക കല്ലാകുന്ന കലയുടെ മാമാങ്കത്തിനാണ് ഒക്ടോബർ 28 -ന് തിരി തെളിയുക.

ഗ്ലാസ്ഗോയിൽ നടക്കുന്ന അവാർഡ് നൈറ്റിൽ അത്യന്തം വാശിയേറിയ മത്സരത്തിൽ വർണ്ണാഭമായ സാങ്കേതീക സജ്ജീകരണങ്ങാണ് മലാളം യുകെ ന്യൂസ് ഒരുക്കുന്നത്. മെഗാ വീഡിയോ വാൾ, താളത്തിനൊത്ത് നൃത്തം ചെയ്യുന്ന അത്യാധുനിക ലൈറ്റിംഗ് സംവിധാനം, മത്സരാർത്ഥികൾക്ക് ഓരോ ചുവിടലും ഊർജ്ജമേകുന്ന കൃത്യമായ ശബ്ദ നിയന്ത്രണങ്ങൾ, ലോകമെമ്പാടും തൽസമയം കണ്ടാസ്വദിക്കാൻ ലൈവ് ടെലികാസ്റ്റിംഗ് തുടങ്ങിയവയെല്ലാം അവാർഡ് നൈറ്റിൻെറ പ്രത്യേകതകളിൽ ചിലതാണ്. കൃത്യമായ വോളണ്ടിയറിംഗ് സംവിധാനവും മിതമായ നിരക്കിൽ രുചികരമായ ഭക്ഷണവും പരിപാടിയിലുടനീളം ലഭ്യമാണ്. കോച്ചുകളുൾപ്പെടെ നൂറ് കണക്കിന് വാഹനങ്ങൾ സൗജന്യമായി പാർക്ക് ചെയ്യാനുന്നുള്ള സൗകര്യവുമുണ്ട്.

ഇൻഷുറൻസ്, മോർട്ട്ഗേജ് അഡ്വൈസ് രംഗത്ത് വർഷങ്ങളായി യുകെ മലയാളികൾ ആശ്രയിക്കുന്ന വിശ്വസ്ത സ്ഥാപനമായ അലൈഡ് ഫിനാൻഷ്യൽ സർവീസ്, രുചിപ്പെരുമയിൽ യുകെ മലയാളികൾക്കിടയിൽ പേര് കേട്ട തറവാട് റസ്റ്റോറന്റ് എന്നിവരാണ് മലയാളം യുകെ അവാർഡ് നൈറ്റിൻെറ മുഖ്യ പ്രായോജകർ.

ഗ്ലാസ്ഗോയിൽ നടക്കുന്ന കലാമാമാങ്കം കണ്ട് ആസ്വദിക്കാനായിട്ട് യുകെയിലുള്ള എല്ലാ മലയാളികളെയും മലയാളം യുകെയും യുസ്മയും ഗ്ലാസ്ഗോയിലേയ്ക്ക് സ്വാഗതം ചെയ്യുകയാണ് .

മലയാളം യുകെ അവാർഡ് നൈറ്റിന്റെയും യുസ്മ കലാമേളയുടെയും കൂടുതൽ വിവരങ്ങൾ ലഭിക്കാൻ താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

ബിൻസു ജോൺ, റഗ്ബി – 07951903705
ഷിബു മാത്യു, കീത്തലി – 074114443880
ജോജി തോമസ്, ലീഡ്‌സ് – 07728374426
റോയ് ഫ്രാൻസിസ്, സ്റ്റോക് ഓൺ ട്രെന്റ് – 07717754609
ജിമ്മി മൂലംകുന്നം, ബർമിംഗ്ഹാം – 07588953457
ബിനു മാത്യു, വാൽസാൽ – 07883010229
തോമസ് ചാക്കോ, ഗ്ലോസ്റ്റർഷെയർ – 07872067153
ബിജു മൂന്നാനപ്പള്ളിൽ, സാലിസ്ബറി – 07804830277

യുസ്മ കൾച്ചറൽ കോർഡിനേറ്റർമാരായ റീന സജി 07809486817 (ലിവിംഗ്സ്റ്റൺ) , ഷിബു സേവ്യർ (ഫാൽ കീർക്ക്) 07533554537 എന്നിവരെയോ ബന്ധപ്പെടാവുന്നതാണ്.

 

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : സ്റ്റോക്ക്-ഓൺ-ട്രെന്റ് കാർ ഗരേജിൽ നിന്ന് മോഷ്ടിച്ചത് 75,000 പൗണ്ട് വിലമതിക്കുന്ന വാഹനങ്ങൾ. ബെന്റിലീയിലെ ഡിവിഡി റോഡിലെ സ്ഥാപനത്തിൽ അഞ്ചുപേരുടെ സംഘമാണ് മോഷണം നടത്തിയതെന്ന് പോലീസ് പറയുന്നു. ഇന്നലെ പുലർച്ചെ 2.20 നും 3.50 നും ഇടയിൽ നീല ഔഡി എ6, ഒരു നീല ബിഎംഡബ്ല്യു എക്സ്5, റേഞ്ച് റോവർ വോഗ്, രണ്ട് കറുത്ത ഔഡി ക്യു7 കാറുകൾ എന്നിവയാണ് മോഷ്ടിക്കപ്പെട്ടത്.

ഓഡി ക്യൂ 7 കാറുകളിലൊന്ന് പിന്നീട് കണ്ടെടുത്തു. അന്വേഷണത്തെ സഹായിക്കുന്ന സിസിടിവി അല്ലെങ്കിൽ ഡാഷ്‌ക്യാം ഫൂട്ടേജുകൾ ആരുടെയെങ്കിലും കയ്യിൽ ഉണ്ടെങ്കിൽ മുന്നോട്ട് വരണമെന്ന് സ്റ്റാഫോർഡ്‌ഷെയർ പോലീസിന്റെ വക്താവ് പറഞ്ഞു. “ഞങ്ങളുടെ വെബ്‌സൈറ്റായ www.staffordshire.police.uk- ലെ ലൈവ് ചാറ്റിലൂടെ ഞങ്ങളെ ബന്ധപ്പെടുക. അല്ലെങ്കിൽ ഒക്ടോബർ 18 ലെ സംഭവ നമ്പർ 56 ഉദ്ധരിച്ച് 101-ൽ വിളിക്കുക, അജ്ഞാതമായി റിപ്പോർട്ട് ചെയ്യാൻ, 0800 555 111 എന്ന നമ്പറിൽ വിളിക്കുക – പോലീസ് പറയുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യുകെയിൽ ഈ സെപ്റ്റംബറിൽ ഭക്ഷ്യവില സൂചികയിൽ കുറവ് രേഖപ്പെടുത്തി. രണ്ടു വർഷത്തിനിടയ്ക്ക് ആദ്യമായാണ് ഭക്ഷ്യവസ്തുക്കളുടെ വിലയിൽ കുറവ് രേഖപ്പെടുത്തുന്നത്. എന്നാൽ ഇന്ധനവില കുത്തനെ ഉയർന്നതായി ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു.

രാജ്യത്തെ പണപ്പെരുപ്പനിരക്കിൽ 6.5 % എന്ന നിലയിൽ തന്നെ തുടരുകയാണ് .കഴിഞ്ഞ ദിവസം ശമ്പള വർദ്ധനവ് പണപ്പെരുപ്പ നിരക്കിനെ കവച്ചു വച്ചതായുള്ള വാർത്തകൾ പുറത്തുവന്നിരുന്നു. ഇത് ജീവിത ചെലവ് വർദ്ധനവു മൂലം പൊറുതിമുട്ടിയ സാധാരണ ജനതയ്ക്ക് ഒത്തിരി ആശ്വാസം നൽകുന്ന വാർത്തയായിരുന്നു. പാൽ, മുട്ട, ചീസ് എന്നിവയുടെ വിലകുറഞ്ഞ് സൂപ്പർമാർക്കറ്റുകളിൽ ജനങ്ങൾ ചിലവഴിക്കുന്ന തുകയിൽ കുറവ് വരുത്തിയതായി ഓഫീസ് പോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് (ഒഎൻഎസ്) പറഞ്ഞു.

അടുത്ത മാസങ്ങളിൽ മൊത്തത്തിലുള്ള പണപെരുപ്പ നിരക്ക് ചെറുതായി കുറയുമെന്നാണ് സാമ്പത്തിക വിദഗ്ധർ പ്രതീക്ഷിക്കുന്നത്. വർഷാവസാനത്തോടെ പണപെരുപ്പ നിരക്ക് നിലവിലെ 6.7 ശതമാനത്തിൽ നിന്ന് 5.5% ആയി കുറയുമെന്നാണ് പ്രധാനമന്ത്രി ഋഷി സുനക് വാഗ്ദാനം ചെയ്തിരിക്കുന്നത്. ആഗോള വിപണിയെ പിന്തുണയ്ക്കുന്നതിനായി സൗദി അറേബ്യയും റഷ്യയും ഉൽപ്പാദനം വെട്ടി കുറയ്ക്കാൻ തീരുമാനിച്ചതാണ് ഇന്ധന വില ഉയരാൻ കാരണമായത്. ഇസ്രയേൽ ഹമാസ് സംഘർഷം നീളുകയാണെങ്കിൽ എണ്ണവില വീണ്ടും ഉയർന്നേക്കും.

ന്യൂസ് ഡെസ്ക് മലയാളം യുകെ

സ്കോട്ട്‌ ലൻഡിലെ ഗ്ലാസ്കോയിൽ ഒക്ടോബർ 28-ാം തീയതി നടക്കുന്ന മലയാളം യുകെ അവാർഡ് നൈറ്റിൽ ബഹുമുഖ പ്രതിഭയ്ക്കുള്ള അവാർഡ് ഡോ. റ്റിസ ജോസഫ് ഏറ്റുവാങ്ങും. ആതുര ശുശ്രൂഷയ്ക്ക് ഒപ്പം സന്നദ്ധ സേവനത്തിനും മോഡലിങ്ങിനും സമയം കണ്ടെത്തുന്ന ഡോ. റ്റിസ മിസ്സിസ് ഏഷ്യാ മത്സരത്തിൽ വിജയിയായി അഭിമാനകരമായ നേട്ടം കൈവരിച്ചിരുന്നു.

15 വർഷമായി യുകെയിൽ താമസിച്ചുവരുന്ന റ്റിസ ജനറൽ പ്രാക്ടിഷനറാണ് . ഗ്ലാസ്ഗോയിൽ കുടുംബത്തോടൊപ്പം താമസിക്കുന്ന റ്റിസയൂടെ ഭർത്താവ് ഡോ കുര്യൻ ഉമ്മൻ ക്ലിനിക്കൽ സയന്റിസ്റ്റായി ജോലി ചെയ്യുന്നു. പത്ത് വയസ്സുകാരിയായ മകൾ റിയ എലിസബത്ത് ഉമ്മൻ പ്രൈമറി 5 -ൽ ആണ് പഠിക്കുന്നത്. തൊടുപുഴ സ്വദേശികളായ ഡോ. എൻ കെ ജോസഫ്- അക്കാമ്മ ജോസഫ് ദമ്പതികളുടെ മകളാണ് റ്റിസ ജോസഫ്.

ഫാഷൻ മേഖലയോട് നേരത്തെ തന്നെ താല്പര്യം ഉണ്ടായിരുന്ന റ്റിസാ , കോളേജ് പഠനകാലത്ത് നിരവധി മത്സരങ്ങളിൽ പങ്കെടുക്കുകയും, സമ്മാനങ്ങൾ നേടുകയും ചെയ്തിരുന്നു. മോഡലിംഗാണ് ഇഷ്ടമുള്ള മേഖലയെന്ന് റ്റിസാ മലയാളം യുകെ ന്യൂസിനോട് പറഞ്ഞു. ‘സ്ത്രീകൾക്ക് മുന്നോട്ട് കടന്നു വരുവാൻ കൂടുതൽ അവസരങ്ങളും, സാധ്യതകളും ഇന്ന് ഉണ്ട്. അത് കൃത്യമായി ഉപയോഗിക്കുവാനും, അതിലൂടെ മുന്നോട്ട് വരാൻ ശ്രമിക്കുകയുമാണ് ഞാൻ ചെയ്തത്’- റ്റിസാ കൂട്ടിച്ചേർത്തു. ഗ്രേറ്റ്‌ ബ്രിട്ടനിൽ നിന്നും മോഡലിംഗ്/ ഫാഷൻ രംഗത്ത് ലഭിക്കുന്ന വിലയേറിയ ബഹുമതികളിൽ ഒന്നാണ് ഏഷ്യ ജിബി മത്സരം.

മോഡലിംഗിനോടൊപ്പം, തൊഴിൽ പരമായി മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികളുമായി സംസാരിക്കുന്നതിനും അവരുടെ വിഷയങ്ങൾ പഠിക്കുവാനും ഡോ .റ്റിസാ ജോസഫ് ശ്രദ്ധിക്കാറുണ്ട്. . മാനസികമായ വെല്ലുവിളി നേരിടുന്ന കുട്ടികൾക്കായി നിരവധി ചാരിറ്റി പ്രവർത്തനങ്ങളുടെയും മുൻപന്തിയിൽ ഡോ . റ്റിസയുണ്ട്. കഠിനാധ്വാനം, താല്പര്യം, സമർപ്പണം എന്നീ മൂന്ന് കാര്യങ്ങളാണ് തന്നെ വിജയത്തിലേക്ക് എത്തിച്ചത് എന്ന് റ്റിസാ പറഞ്ഞു. ലോകമെങ്ങുമുള്ള എല്ലാ മലയാളികൾക്കും അഭിമാനമായി മാറിയിരിക്കുകയാണ് ഈ യുകെ മലയാളി ഡോക്ടർ.

മലയാളം യുകെ അവാർഡ് മുഖ്യാതിഥിയായി ഇന്ത്യൻ കോൺസുലേറ്റ് ജനറൽ വിജയ് സെൽവരാജ് പങ്കെടുക്കും. മലയാളം യുകെ അവാർഡ് നൈറ്റിനുള്ള ഒരുക്കങ്ങൾ ഗ്ലാസ്കോയിൽ പുരോഗമിക്കുകയാണ്.

മലയാളം യുകെയും സ്കോ ട്ട്ലാൻഡിലേ മലയാളി സംഘടനകളുടെ സംഘടനയായ യുസ്മയുടെ സഹകരണത്തോടെ ഒക്ടോബർ 28 -ന് നടത്തുന്ന അവാർഡ് നൈറ്റിനായുള്ള ഒരുക്കങ്ങൾ ഗ്ലാസ്ഗോയിലെ ബെൻസ് ഹിൽ അക്കാഡമിയിൽ പുരോഗമിക്കുകയാണ്. യുസ്മ നാഷണൽ കലാമേളയോടെ 12 മണിക്കാണ് പരിപാടികൾ ആരംഭിക്കുക. കാണികൾക്ക് കലയുടെ ദൃശ്യവിരുന്ന് ഒരുക്കുന്ന നിരവധി പരിപാടികൾ ആണ് വേദിക്ക് പിന്നിൽ ഒരുങ്ങുന്നത്. സ്കോട്ട് ലൻഡിലെ മലയാളി കുടിയേറ്റ ചരിത്രത്തിൽ നാഴിക കല്ലാകുന്ന കലയുടെ മാമാങ്കത്തിനാണ് ഒക്ടോബർ 28 -ന് തിരി തെളിയുക.

ഗ്ലാസ്ഗോയിൽ നടക്കുന്ന അവാർഡ് നൈറ്റിൽ അത്യന്തം വാശിയേറിയ മത്സരത്തിൽ വർണ്ണാഭമായ സാങ്കേതീക സജ്ജീകരണങ്ങാണ് മലാളം യുകെ ന്യൂസ് ഒരുക്കുന്നത്. മെഗാ വീഡിയോ വാൾ, താളത്തിനൊത്ത് നൃത്തം ചെയ്യുന്ന അത്യാധുനിക ലൈറ്റിംഗ് സംവിധാനം, മത്സരാർത്ഥികൾക്ക് ഓരോ ചുവിടലും ഊർജ്ജമേകുന്ന കൃത്യമായ ശബ്ദ നിയന്ത്രണങ്ങൾ, ലോകമെമ്പാടും തൽസമയം കണ്ടാസ്വദിക്കാൻ ലൈവ് ടെലികാസ്റ്റിംഗ് തുടങ്ങിയവയെല്ലാം അവാർഡ് നൈറ്റിൻെറ പ്രത്യേകതകളിൽ ചിലതാണ്. കൃത്യമായ വോളണ്ടിയറിംഗ് സംവിധാനവും മിതമായ നിരക്കിൽ രുചികരമായ ഭക്ഷണവും പരിപാടിയിലുടനീളം ലഭ്യമാണ്. കോച്ചുകളുൾപ്പെടെ നൂറ് കണക്കിന് വാഹനങ്ങൾ സൗജന്യമായി പാർക്ക് ചെയ്യാനുന്നുള്ള സൗകര്യവുമുണ്ട്.

ഇൻഷുറൻസ്, മോർട്ട്ഗേജ് അഡ്വൈസ് രംഗത്ത് വർഷങ്ങളായി യുകെ മലയാളികൾ ആശ്രയിക്കുന്ന വിശ്വസ്ത സ്ഥാപനമായ അലൈഡ് ഫിനാൻഷ്യൽ സർവീസ്, രുചിപ്പെരുമയിൽ യുകെ മലയാളികൾക്കിടയിൽ പേര് കേട്ട തറവാട് റസ്റ്റോറന്റ് എന്നിവരാണ് മലയാളം യുകെ അവാർഡ് നൈറ്റിൻെറ മുഖ്യ പ്രായോജകർ.

ഗ്ലാസ്ഗോയിൽ നടക്കുന്ന കലാമാമാങ്കം കണ്ട് ആസ്വദിക്കാനായിട്ട് യുകെയിലുള്ള എല്ലാ മലയാളികളെയും മലയാളം യുകെയും യുസ്മയും ഗ്ലാസ്ഗോയിലേയ്ക്ക് സ്വാഗതം ചെയ്യുകയാണ് .

മലയാളം യുകെ അവാർഡ് നൈറ്റിന്റെയും യുസ്മ കലാമേളയുടെയും കൂടുതൽ വിവരങ്ങൾ ലഭിക്കാൻ താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

ബിൻസു ജോൺ, റഗ്ബി – 07951903705
ഷിബു മാത്യു, കീത്തലി – 074114443880
ജോജി തോമസ്, ലീഡ്‌സ് – 07728374426
റോയ് ഫ്രാൻസിസ്, സ്റ്റോക് ഓൺ ട്രെന്റ് – 07717754609
ജിമ്മി മൂലംകുന്നം, ബർമിംഗ്ഹാം – 07588953457
ബിനു മാത്യു, വാൽസാൽ – 07883010229
തോമസ് ചാക്കോ, ഗ്ലോസ്റ്റർഷെയർ – 07872067153
ബിജു മൂന്നാനപ്പള്ളിൽ, സാലിസ്ബറി – 07804830277

യുസ്മ കൾച്ചറൽ കോർഡിനേറ്റർമാരായ റീന സജി 07809486817 (ലിവിംഗ്സ്റ്റൺ) , ഷിബു സേവ്യർ (ഫാൽ കീർക്ക്) 07533554537 എന്നിവരെയോ ബന്ധപ്പെടാവുന്നതാണ്.

 

ന്യൂസ് ഡെസ്ക് മലയാളം യുകെ

മലയാളം യുകെ അവാർഡ് നൈറ്റിൽ ബെസ്റ്റ് റീൽസ് മേക്കർ അവാർഡ് ജ്യോതി മുകേഷിന്. ഒക്ടോബർ 28-ാം തീയതി ഗ്ലാസ്‌കോയിൽ വച്ച് നടക്കുന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ വച്ച് ജ്യോതി മുകേഷിന് അവാർഡ് സമ്മാനിക്കും.

സ്കോട്ട് ലൻഡ് എൻഎച്ച്എസിൽ ഹെൽത്ത് കെയർ അസിസ്റ്റൻറ് ആയിരുന്ന ജ്യോതി ജോലിയുടെ സമ്മർദ്ദങ്ങളെ അതിജീവിക്കാനാണ് കുഞ്ഞു കുഞ്ഞു വീഡിയോകൾ ചെയ്യാൻ ആരംഭിച്ചത്. അടുത്ത സുഹൃത്തുക്കൾക്ക് മാത്രം അയച്ചു കൊടുത്തിരുന്ന ചെറിയ വീഡിയോകൾ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും പ്രോത്സാഹനത്തെ തുടർന്നാണ് സമൂഹമാധ്യമങ്ങളിൽ ഷെയർ ചെയ്യാൻ ആരംഭിച്ചത്. ഇന്ന് ഫേസ്ബുക്കിലും ടിക്ക് ടോക്കിലും ഒട്ടേറെ ആരാധകരാണ് ജ്യോതി മുകേഷിന്റെ വീഡിയോകൾക്ക് ഉള്ളത്.

പ്രശസ്തമായ ആറന്മുള കണ്ണാടിക്കും വള്ളംകളിക്കും വള്ള സദ്യയ്ക്കും പേരുകേട്ട പത്തനംതിട്ടയിലെ ആറന്മുളയാണ് ജ്യോതിയുടെ ജന്മദേശം. ചെറുപ്പം തൊട്ട് നൃത്തത്തിനോടും അഭിനയത്തിനോടും അഭിനിവേശം ഉണ്ടായിരുന്ന ജ്യോതിയുടെ കഴിവുകളെ പരിപോഷിപ്പിച്ചത് നേഴ്സിംഗ് പഠനകാലമാണ്. ബിസിനസുകാരനായ ഭർത്താവ് മുകേഷും പ്രൈമറി 3 യിൽ പഠിക്കുന്ന ആദ്യത്തും 2 വയസ്സുകാരനായ ദേവും അടങ്ങിയതാണ് ജ്യോതി മുകേഷിന്റെ കുടുംബം.

അദ്യത്തിന്റെയും ദേവിന്റെയും കൊച്ചു കൊച്ചു കളിച്ചിരികൾ അടങ്ങിയതായിരുന്നു ആദ്യകാലത്ത് ജ്യോതിയുടെ വീഡിയോകളിൽ നിറഞ്ഞ് നിന്നിരുന്നത്. ഇന്ന് വൈവിധ്യമാർന്ന വിഷയങ്ങൾ അവതരിപ്പിക്കുന്ന ജ്യോതിയുടെ വീഡിയോകൾക്ക് ലോകമെങ്ങും ഒട്ടേറെ ആരാധകരാണ് ഉള്ളത്.

മലയാളം യുകെയും സ്കോ ട്ട്ലാൻഡിലേ മലയാളി സംഘടനകളുടെ സംഘടനയായ യുസ്മയുടെ സഹകരണത്തോടെ ഒക്ടോബർ 28 -ന് നടത്തുന്ന അവാർഡ് നൈറ്റിനായുള്ള ഒരുക്കങ്ങൾ ഗ്ലാസ്ഗോയിലെ ബെൻസ് ഹിൽ അക്കാഡമിയിൽ പുരോഗമിക്കുകയാണ്. യുസ്മ നാഷണൽ കലാമേളയോടെ 12 മണിക്കാണ് പരിപാടികൾ ആരംഭിക്കുക. കാണികൾക്ക് കലയുടെ ദൃശ്യവിരുന്ന് ഒരുക്കുന്ന നിരവധി പരിപാടികൾ ആണ് വേദിക്ക് പിന്നിൽ ഒരുങ്ങുന്നത്. സ്കോട്ട് ലൻഡിലെ മലയാളി കുടിയേറ്റ ചരിത്രത്തിൽ നാഴിക കല്ലാകുന്ന കലയുടെ മാമാങ്കത്തിനാണ് ഒക്ടോബർ 28 -ന് തിരി തെളിയുക.

ഗ്ലാസ്ഗോയിൽ നടക്കുന്ന അവാർഡ് നൈറ്റിൽ അത്യന്തം വാശിയേറിയ മത്സരത്തിൽ വർണ്ണാഭമായ സാങ്കേതീക സജ്ജീകരണങ്ങാണ് മലാളം യുകെ ന്യൂസ് ഒരുക്കുന്നത്. മെഗാ വീഡിയോ വാൾ, താളത്തിനൊത്ത് നൃത്തം ചെയ്യുന്ന അത്യാധുനിക ലൈറ്റിംഗ് സംവിധാനം, മത്സരാർത്ഥികൾക്ക് ഓരോ ചുവിടലും ഊർജ്ജമേകുന്ന കൃത്യമായ ശബ്ദ നിയന്ത്രണങ്ങൾ, ലോകമെമ്പാടും തൽസമയം കണ്ടാസ്വദിക്കാൻ ലൈവ് ടെലികാസ്റ്റിംഗ് തുടങ്ങിയവയെല്ലാം അവാർഡ് നൈറ്റിൻെറ പ്രത്യേകതകളിൽ ചിലതാണ്. കൃത്യമായ വോളണ്ടിയറിംഗ് സംവിധാനവും മിതമായ നിരക്കിൽ രുചികരമായ ഭക്ഷണവും പരിപാടിയിലുടനീളം ലഭ്യമാണ്. കോച്ചുകളുൾപ്പെടെ നൂറ് കണക്കിന് വാഹനങ്ങൾ സൗജന്യമായി പാർക്ക് ചെയ്യാനുന്നുള്ള സൗകര്യവുമുണ്ട്.

ഇൻഷുറൻസ്, മോർട്ട്ഗേജ് അഡ്വൈസ് രംഗത്ത് വർഷങ്ങളായി യുകെ മലയാളികൾ ആശ്രയിക്കുന്ന വിശ്വസ്ത സ്ഥാപനമായ അലൈഡ് ഫിനാൻഷ്യൽ സർവീസ്, രുചിപ്പെരുമയിൽ യുകെ മലയാളികൾക്കിടയിൽ പേര് കേട്ട തറവാട് റസ്റ്റോറന്റ് എന്നിവരാണ് മലയാളം യുകെ അവാർഡ് നൈറ്റിൻെറ മുഖ്യ പ്രായോജകർ.

ഗ്ലാസ്ഗോയിൽ നടക്കുന്ന കലാമാമാങ്കം കണ്ട് ആസ്വദിക്കാനായിട്ട് യുകെയിലുള്ള എല്ലാ മലയാളികളെയും മലയാളം യുകെയും യുസ്മയും ഗ്ലാസ്ഗോയിലേയ്ക്ക് സ്വാഗതം ചെയ്യുകയാണ് .

മലയാളം യുകെ അവാർഡ് നൈറ്റിൽ യുകെയിലെ ഏറ്റവും മികച്ച നേഴ്സായി തിരഞ്ഞെടുക്കപ്പെടുന്ന നേഴ്സിനും കെയറർക്കും 500 പൗണ്ട് വീതം ക്യാഷ് പ്രൈസും മൊമെന്റോയും സർട്ടിഫിക്കറ്റും ആണ് സമ്മാനമായി നൽകുന്നത് .

മലയാളം യുകെ അവാർഡ് നൈറ്റിന്റെയും യുസ്മ കലാമേളയുടെയും കൂടുതൽ വിവരങ്ങൾ ലഭിക്കാൻ താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

ബിൻസു ജോൺ, റഗ്ബി – 07951903705
ഷിബു മാത്യു, കീത്തലി – 074114443880
ജോജി തോമസ്, ലീഡ്‌സ് – 07728374426
റോയ് ഫ്രാൻസിസ്, സ്റ്റോക് ഓൺ ട്രെന്റ് – 07717754609
ജിമ്മി മൂലംകുന്നം, ബർമിംഗ്ഹാം – 07588953457
ബിനു മാത്യു, വാൽസാൽ – 07883010229
തോമസ് ചാക്കോ, ഗ്ലോസ്റ്റർഷെയർ – 07872067153
ബിജു മൂന്നാനപ്പള്ളിൽ, സാലിസ്ബറി – 07804830277

യുസ്മ കൾച്ചറൽ കോർഡിനേറ്റർമാരായ റീന സജി 07809486817 (ലിവിംഗ്സ്റ്റൺ) , ഷിബു സേവ്യർ (ഫാൽ കീർക്ക്) 07533554537 എന്നിവരെയോ ബന്ധപ്പെടാവുന്നതാണ്.

RECENT POSTS
Copyright © . All rights reserved