സർജിക്കൽ സ്പിരിറ്റ് കുടിച്ച് രണ്ടു പേര്‍ മരിച്ചുവെന്ന് പോലീസ് നിഗമനം. രണ്ട് പേരുടെ നില ഗുരുതരം.  പത്തനാപുരം ജനതാ ജംഗ്ഷനിലെ എംവിഎം ഹോസ്പിറ്റലിൽ സൂക്ഷിച്ചിരുന്ന സ്പിരിറ്റാണ് ഇവർ കഴിച്ചതെന്നാണ് പോലീസിന്‍റെ പ്രാഥമിക നിഗമനം. പട്ടാഴി വടക്കേക്കര കടുവാത്തോട് പാറവിള പുത്തന്‍വീട്ടില്‍ എന്‍. പ്രസാദ് (48), ചെളിക്കുഴി ആശ്രയയില്‍ മുരുകാനന്ദന്‍ (53) എന്നിവരാണ് മരിച്ചത്.

ചെളിക്കുഴി രാജേന്ദ്രവിലാസത്തില്‍ രാജീവ് (52), കടുവാത്തോട് സ്വദേശി ഗോപി (65) എന്നിവരെ ഗുരുതരാവസ്ഥയില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പത്തനാപുരത്തെ കോവിഡ് സ്റ്റെപ് ഡൗൺ സി എഫ്എൽടിസിയിലെ താത്കാലിക സെക്യൂരിറ്റി ജീവനക്കാരനായിരുന്നു മുരുകാനന്ദന്‍. ഇവിടെ സൂക്ഷിച്ചിരുന്ന സര്‍ജിക്കല്‍ സ്പിരിറ്റ് മുരുകാനന്ദന്‍ കൊണ്ടുപോകുകയും സുഹൃത്തുക്കള്‍ക്കൊപ്പം ഇത് ഉപയോഗിച്ചതും ആകാം മരണകാരണമെന്നാണ് പോലീസ് നിഗമനം.