Uncategorized

Our unscented CBD Topicals have all of the distinctive therapeutic properties of CBD combined with advanced topical moisturizing and healing attributes to offer year-round healthy, supple pores and skin. HOW DO I USE IT? Follow label directions. Start by dishing out one pump of the cream onto your fingertips and gently massaging it the place you are feeling pain or discomfort. Be careful to keep away from any mucous membranes or inside surfaces. To gauge your body’s response to CBD cream, apply a small quantity to just one spot first and wait about 30 minutes before using extra.

Clarifying Clear-Cut Advice Of Cbd Topicals

Our THC merchandise are available at licensed dispensaries or for two-day supply solely for eligible California Residents. CBD oil is changing the pure health house with its long look here record of wellness advantages. When utilized topically, CBD cream might help alleviate localized ache or increase relaxation.

Comprised of a spread of excessive-high quality pure components, including excessive-CBD hemp oil, natural East African shea butter, frankincense, Palmetto Concord’s Cannacense is a nourishing and pure topical cream. In the event you choose natural skincare products this might be an excellent possibility for you, as Palmetto Concord strives to utilise organic practices. As such, this product is totally from synthetic scents and components.

Oils—naturally, these have the smoothest feeling and usually incorporate other elements like olive or coconut oil, as well as different essential oils, nutritional vitamins, and minerals. CBD hemp oils could take longer to set into the skin since they are slick, however they work nice when massaged into an space.

I have been ordering this kind CBD Cream from another firm in Colorado. I appreciated their ache cream, nonetheless it was a smaller quantity 1 oz and slightly increased energy and far larger delivery prices Topical Cbd Oil. I tried Spruce once I read an article about their product. I get the same results or better with the Spruce CBD Cream and a larger quantity of cream for a lower cost. I’ve some arthritis and this does alleviate the pain.

No-Fuss Products In Cbd Topical Cream – What\’s Needed

One main concern is that it’s really considerably difficult to create a topical cannabinoid product (containing CBD or THC) that penetrates the pores and skin enough to produce an impact, but not so deep that it gets into the bloodstream, Boehnke explains. If the product does get into the bloodstream—if it’s Topical Cbd Oil transdermal moderately than actually topical —it might doubtlessly reach the mind, probably producing psychoactive effects if it incorporates THC.

For best outcomes, seek the advice of the directions on the particular product you wish to purchase or use. Virtually all of our CBD Oil Topicals, however, require a deep cleaning and drying of the pores and skin or localized area earlier than making use of the product.

Virtually 50 million (22.2%) adult Individuals over 18 have been identified with arthritis in 2007-2009, most prominently osteoarthritis and the autoimmune illness rheumatoid arthritis. A projected improve to sixty seven million is anticipated by 2030 ( Centers for Illness Management and Prevention (CDC), 2010 ). The best remedy for rheumatoid arthritis is injectable fusion-proteins which sequester probably the most distinguished proinflammatory cytokine tumour necrosis factor α (TNFα). These chimeric antibodies might halt development of the illness, but facet-results embody immune suppression ( Crawford and Curtis, 2008 ; Furst, 2010 ; Hastings et al., 2010 ). Neurogenic drive also contributes to severity of arthritic inflammation ( Sluka et al., 1994 ), and should contribute to its reoccurrence.

An Update On Rapid Systems In Cbd Topical Cream

Every drop of hemp oil we create is done so using the same extraction course of in the same facility. Then we use the identical formulation to craft efficient CBD salve every single time. CBD salves advantages are many and various. You should utilize CBD salve for simple things reminiscent of cracked and dry toes to sunburn ache.

Secretary of the Navy Richard Spence r launched new guidance for cannabidiol, or CBD, on Aug. 18, after the most recent federal farm bill legalized merchandise produced from hemp-primarily based CBD, back in December. CBD, or cannabidiols, are a category of compounds from the cannabis plant referred to as cannabinoids.

ശരീരത്തിലേക്ക് ഏതൊക്കെ രീതിയിൽ ഈ വിഷം പ്രവേശിക്കാം ?

ദഹനവ്യവസ്ഥയുടെ ഭാഗങ്ങളിലൂടെ, അതായത് വായ, അന്നനാളം തുടങ്ങിയ ഭാഗങ്ങളിലെ ശ്ലേഷ്മസ്തരം (mucosa) വഴി ഈ രാസവസ്തു രക്തത്തിൽ എത്താം.  ത്വക്കിനുള്ളിൽ കൂടി പ്രവേശിക്കാം. വാതകാവസ്ഥയിലുള്ള സയനൈഡ് ശ്വസന പ്രക്രിയയിലൂടെ ശരീരത്തിൽ എത്താം.

എത്ര അളവുവരെ ഉണ്ടെങ്കിലാണ് മരണകാരണമാകുന്നത് ?

50 മുതൽ 60 മില്ലിഗ്രാം വരെ ഹൈഡ്രോസയാനിക് ആസിഡ് ശരീരത്തിൽ എത്തിയാൽ മരണം സംഭവിക്കാം. 200 മുതൽ 300 വരെ മില്ലിഗ്രാം സോഡിയം സയനൈഡ് അല്ലെങ്കിൽ പൊട്ടാസ്യം സയനൈഡ് ശരീരത്തിലെത്തിയാൽ മരണം സംഭവിക്കാം.

എത്ര നേരം കൊണ്ട് മരണം സംഭവിക്കാം ?

ഹൈഡ്രോസയാനിക് ആസിഡ് – രണ്ട് മുതൽ പത്ത് മിനിറ്റ് വരെ സമയം.

പൊട്ടാസ്യം അല്ലെങ്കിൽ സോഡിയം സയനൈഡ് – 30 മിനിറ്റ് വരെ സമയം

അപൂർവമായി ചിലപ്പോൾ മണിക്കൂറുകൾ താമസിച്ചു മരണമെത്തി എന്നുമിരിക്കാം. ഡോസ് കുറവായ അവസ്ഥയിലും രക്തത്തിലേക്കുള്ള ആഗിരണം മന്ദഗതിയിലാകുന്ന അവസ്ഥയിലും കാലതാമസം സംഭവിക്കാം.

എങ്ങനെയാണ് മരണം സംഭവിക്കുന്നത് ?

ശ്വസന പ്രക്രിയയിലൂടെ കോശങ്ങളിൽ ഊർജ്ജം ഉണ്ടാവുന്ന പ്രക്രിയ തടസ്സപ്പെടുത്തുകയാണ് സയനൈഡ് ചെയ്യുന്നത്. ഹിസ്റ്റോടോക്സിക് അനോക്സിയ എന്നു പറയാം. ലളിതമായി പറഞ്ഞാൽ രക്തത്തിലെ ഓക്സിജൻ കോശങ്ങൾക്ക് ഉപയോഗിക്കാൻ സാധിക്കാതെ വരുന്നു. ഓക്സിജൻ ഉപയോഗിച്ച് എടിപി (ശരീരത്തിന്റെ ഊർജ കറൻസി) ഉത്പാദിപ്പിക്കാൻ സാധിക്കാതെ വരുന്നു. ജീവൽപ്രവർത്തനങ്ങൾക്ക് അത്യാവശ്യമായ ATP ഇല്ലാതാകുന്നതോടെ മരണവും സംഭവിക്കുന്നു.

എന്തൊക്കെയാണ് ലക്ഷണങ്ങൾ ?

വായിൽ പൊള്ളൽ ഉണ്ടാവാം. എന്താണ് സയനൈഡിന്റെ രുചി എന്ന കാര്യത്തിൽ ഇപ്പോഴും ചർച്ചൾ നടക്കുകയാണ്. എങ്കിലും ചവർപ്പ് കലർന്നതാണ് (bitter with burning sensation) എന്നാണ് വിവരിക്കപ്പെട്ടിരിക്കുന്നത്.

വിഷം ശരീരത്തെ ബാധിച്ചു തുടങ്ങിയാൽ തലവേദന, തലചുറ്റൽ, മന്ദത, ശരീരതാപനില ഉയരുക, കൃഷ്ണമണി വികസിക്കുക, ചുഴലിയുടെ ലക്ഷണങ്ങൾ കാണിക്കുക എന്നിങ്ങനെ കോമ വരെ എത്താം.

ശ്വാസം വലിക്കാൻ ബുദ്ധിമുട്ടുണ്ടാവുക, ശ്വസന നിരക്ക് ഉയരുകയും പിന്നീട് താഴുകയും ചെയ്യുക, ശരീരമാകെ നീലിക്കുക തുടങ്ങിയ ലക്ഷണങ്ങളും ഉണ്ടാവാം. ചിലപ്പോൾ ശരീരത്തിൽ നിന്നും ഒരു ഗന്ധം ലഭിക്കാൻ സാധ്യതയുണ്ട്.

രക്താതിമർദ്ദം, പൾസ് റേറ്റ് കുറയുക, പിന്നീട് രക്തസമ്മർദം കുറയുക, കൊളാപ്സിലേക്ക് എത്തുക എന്നിങ്ങനെയാണ് രക്തചംക്രമണ വ്യവസ്ഥയിൽ ഉണ്ടാകുന്ന മാറ്റങ്ങൾ.

ശ്വസന പ്രക്രിയയിലെ പരാജയം മൂലമാണ് മരണം സംഭവിക്കുക.

എന്താണ് പ്രഥമ ശുശ്രൂഷ നൽകേണ്ടത് ?

എത്രയും പെട്ടെന്ന് സൗകര്യമുള്ള ആധുനികവൈദ്യശാസ്ത്രം പരിശീലിക്കുന്ന ആശുപത്രിയിലെത്തിക്കുക. നഷ്ടപ്പെടുന്ന ഓരോ മിനിറ്റും വിലയേറിയതാണ്.

പോസ്റ്റ്മോർട്ടം പരിശോധന:

മൂക്കിലും വായിലും പത ഉണ്ടാകാൻ സാധ്യതയുണ്ട്. ശരീരത്തിലെ പോസ്റ്റുമോർട്ടം സ്റ്റെയ്നിങ്ങിന്റെ നിറവും രക്തത്തിന്റെ നിറവും ബ്രൈറ്റ് റെഡ് ആയിരിക്കും. ആന്തരാവയവങ്ങൾ കൺജസ്റ്റഡായിരിക്കും. ശ്വാസകോശത്തിൽ നീർവീക്കവും (edematous) ഉണ്ടാവാം. ദഹന വ്യവസ്ഥയുടെ ഭാഗങ്ങളിലെ സ്ലേഷ്മസ്തരത്തിൽ പൊള്ളൽ ഉണ്ടാവാൻ സാധ്യതയുണ്ട്. വായിൽ കൂടി ശരീരത്തിൽ എത്തിയത് ആണെങ്കിൽ ആമാശയത്തിൽ നിന്നും സ്മെൽ ലഭിക്കാൻ സാധ്യതയുണ്ട്. ആമാശയത്തിൽ നിന്ന് മാത്രമല്ല തലയോട്ടി തുറക്കുമ്പോഴും ഈ ഗന്ധം ലഭിക്കാൻ സാധ്യതയുണ്ട്. Smell of bitter almond എന്നാണ് ക്ലാസിക്കൽ വിവരണം. ഏകദേശം കപ്പയില ഞെരടിയ ശേഷം മണത്താൽ ലഭിക്കുന്ന ഗന്ധത്തിനു സമാനം എന്ന് പറയാം. ഈ ഗന്ധം തിരിച്ചറിയുക ഒട്ടും എളുപ്പമല്ല. എല്ലാവർക്കും ഈ ഗന്ധം തിരിച്ചറിയാനുള്ള കഴിവും ഉണ്ടാവണമെന്നില്ല. ഏകദേശം 50 ശതമാനം പേർക്ക് മാത്രമേ സയനൈഡിന്റെ ഗന്ധം തിരിച്ചറിയാൻ സാധിക്കുകയുള്ളൂ.

ഈ വ്യത്യാസങ്ങളൊക്കെ തിരിച്ചറിയണമെങ്കിൽ ഫോറൻസിക് മെഡിസിൻ വിഭാഗം സ്പെഷലിസ്റ്റ് ഡോക്ടർ തന്നെ പോസ്റ്റ്മോർട്ടം പരിശോധന നടത്തണം.

കരളിന്റെ ഭാഗങ്ങളും രണ്ടു വൃക്കയുടെ ഭാഗങ്ങളും രക്തവും മൂത്രവും ശേഖരിച്ച് രാസ പരിശോധനയ്ക്ക് അയയ്ക്കും. രാസ പരിശോധനാ ഫലത്തിൽ ആണ് സയനൈഡ് സ്ഥിരീകരിക്കാൻ സാധിക്കുന്നത്. എത്രയും നേരത്തെ രാസപരിശോധന ചെയ്യുന്നോ അത്രയും മികച്ച റിസൾട്ട് ലഭിക്കും. വൈകുന്തോറും റിസൾട്ട് തെറ്റാനുള്ള സാധ്യത കൂടിക്കൊണ്ടിരിക്കും. വിഷം സയനൈഡ് ആണ് എന്ന് സംശയിക്കുന്നുണ്ടെങ്കിൽ രാസ പരിശോധനയ്ക്ക് അയക്കുമ്പോൾ അത് കൂടി രേഖപ്പെടുത്തുന്നതാണ് അഭികാമ്യം. കാരണം വൈകിയാൽ കണ്ടെത്താൻ ബുദ്ധിമുട്ടാകും, ഇതിനുവേണ്ടി മാത്രമായി നടത്തേണ്ട ടെസ്റ്റുകൾ ആദ്യം തന്നെ ചെയ്യാൻ ഇത് സഹായിക്കും.

സയനൈഡ് ഉപയോഗിച്ച് ആത്മഹത്യകൾ ചരിത്രത്തിൽ ധാരാളം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കൊലപാതകങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ജോലി സംബന്ധമായും മറ്റും അബദ്ധത്തിൽ ശരീരത്തിൽ കയറിയുള്ള മരണങ്ങൾ അപൂർവമാണെങ്കിലും സംഭവിച്ചിട്ടുണ്ട്.

ക്രോണിക് പോയ്സണിംഗ്:

ജോലി സംബന്ധമായി തുടർച്ചയായി എക്സ്പോഷർ ഉണ്ടാവുന്ന സാഹചര്യത്തിൽ വിരളമായി റിപ്പോർട്ട് ചെയ്യപ്പെടാറുണ്ട്. ഇലക്ട്രോ പ്ലേറ്റിംഗ്, ഡൈ ഇൻഡസ്ട്രി തുടങ്ങിയ മേഖലയിൽ ജോലി ചെയ്യുന്നവരിലാണ് കണ്ടിട്ടുള്ളത്.

തലവേദന, തലകറക്കം, മനംപിരട്ടൽ, ഛർദ്ദി, ശരീരഭാരം നഷ്ടപ്പെടുക, അനീമിയ തുടങ്ങിയവയാണ് ലക്ഷണങ്ങൾ. ചിലപ്പോഴൊക്കെ ശബ്ദ വ്യത്യാസം ഉണ്ടാവാനും കാഴ്ചശക്തി കുറയാനും സാധ്യതയുണ്ട്.

ബോൾട്ടൻ:- യുക്മ നോർത്ത് വെസ്റ്റ് റീജിയനെ ഇളക്കി മറിച്ചു കൊണ്ട് ബോൾട്ടൻ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടന്ന റീജിയണൽ കലാമേളയിൽ എതിരാളികളെയെല്ലാം ബഹുദൂരം പിന്നിലാക്കി നാലാം തവണയും മാഞ്ചസ്റ്റർ മലയാളി അസോസിയേഷൻ ചാമ്പ്യൻമാരായി. രണ്ടാം സ്ഥാനം വാറിംഗ്ടൺ മലയാളി അസോസിയേഷനും, മൂന്നാം സ്ഥാനം മലയാളി അസോസിയേഷൻ ഓഫ് സ്റ്റോക്പോർട്ടും കരസ്ഥമാക്കി.
കലാ തിലകമായി മാഞ്ചസ്റ്റർ മലയാളി അസോസിയേഷനിലെ അപർണ്ണാ ഹരീഷ്, കലാപ്രതിഭാ പട്ടം ലിവർപൂൾ മലയാളി അസോസിയേഷനിലെ അലിക് മാത്യു, വാറിംഗ്ടൺ മലയാളി അസോസിയേഷനിലെ ഡിയോൺ ജോഷ് എന്നിവർ ചേർന്നും പങ്കുവച്ചു.

യുക്മ നോർത്ത് വെസ്റ്റ് റീജിയന്റെ ഇതുവരെ നടന്ന മത്സരങ്ങളിൽ ഏറ്റവും മികച്ചതായി സംഘടിപ്പിക്കപ്പെട്ട കലാമേളയിൽ മത്സരാർത്ഥികളെല്ലാം മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ഒരു പരാതിക്ക് പോലും ഇട കൊടുക്കാത്ത കലാമേള പര്യവസാനിച്ചത് ജാക്സൻ തോമസ് നേതൃത്വം കൊടുക്കുന്ന നോർത്ത് വെസ്റ്റ് റീജിയൻ കമ്മിറ്റിക്ക് അഭിമാനാർഹമായി.

രാവിലെ 10.30 ന് ഭരതനാട്യം മത്സരത്തോടെ ആരംഭിച്ച മത്സരങ്ങൾ യുക്മ മുൻ പ്രസിഡന്റ് മാമ്മൻ ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. യുക്മ നോർത്ത് വെസ്റ്റ് റീജിയൻ പ്രസിഡന്റ് ജാക്സൻ തോമസ് അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ സെക്രട്ടറി സരേഷ് നായർ സ്വാഗതം ആശംസിച്ചു. യുക്മ ദേശീയ ജനറൽ സെക്രട്ടറി അലക്സ് വർഗ്ഗീസ്, നാഷണൽ കലാമേള ജനറൽ കൺവീനറും ദേശീയ ജോയിന്റ് സെക്രട്ടറിയുമായ സാജൻ സത്യൻ, ദേശീയ സമിതിയംഗം കുര്യൻ ജോർജ്, നാഷണൽ ഉപദേശക സമിതിയംഗം തമ്പി ജോസ്, യുക്മ സാംസ്കാരിക സമിതി വൈസ് ചെയർമാൻ ജോയി അഗസ്തി, ഡോ.സിബി വേകത്താനം റീജിയൻ ഭാരവാഹികളായ കെ.ഡി.ഷാജിമോൻ, ബിജു പീറ്റർ, രാജീവ്.സി.പി., പുഷ്പരാജ് അമ്പലവയൽ, ജോബി സൈമൺ, ബിനു വർക്കി, ഷിജോ വർഗ്ഗീസ്, തങ്കച്ചൻ എബ്രഹാം, ബോൾട്ടൻ മലയാളി അസോസിയേഷൻ പ്രസിഡൻറ് സോജിമോൾ തേവാരിൽ, അസോസിയേഷൻ പ്രസിഡന്റുമാരായ അനീഷ് കുര്യൻ, ജിപ്സ്ൻ, ജോഷി മാനുവൽ, സ്പോൺസർമാരായ ജോയ് തോമസ് (അലൈഡ് ഫിനാൻസ്), ജയ്സൻ കുര്യൻ (മൂൺ ലൈറ്റ് ബെഡ് റൂംസ് & കിച്ചൻ), ജോഷി മാനുവൽ (റോസ്റ്റർ കെയർ), ഗിൽബർട്ട് (ഹെൽത്ത് സ്കിൽ ട്രെയിനിംഗ്) തുടങ്ങിയവർ വേദിയിൽ സന്നിഹിതരായിരുന്നു.

മത്സരശേഷം നടന്ന സമാപന സമ്മേളനം യുക്മ ദേശീയ ജനറൽ സെക്രട്ടറി അലക്സ് വർഗ്ഗീസ് ഉദ്ഘാടനം ചെയ്തു.നവംബർ 2 ന് മാഞ്ചസ്റ്ററിൽ നടക്കുന്ന ദേശീയ കലാമേളയുടെ വിജയത്തിനായി എല്ലാവരുടെയും പിന്തുണയും സഹായവും ഉണ്ടാവണമെന്ന് അലക്സ് തന്റെ പ്രസംഗത്തിൽ അഭ്യർത്ഥിച്ചു. തുടർന്ന് നടന്ന സമ്മാനദാനത്തിൽ ചാമ്പ്യൻ അസോസിയേഷനായ മാഞ്ചസ്റ്റർ മലയാളി അസോസിയേഷന് അലക്സ് വർഗ്ഗീസ് എവർ റോളിംഗ് ട്രോഫി സമ്മാനിച്ചു. രണ്ടാം സ്ഥാനം നേടിയ വാറിംഗ്ടൺ മലയാളി അസോസിയേഷന് നോർത്ത് വെസ്റ്റ് റീജിയൻ പ്രസിഡന്റ് ജാക്സൻ തോമസ്, സെക്രട്ടറി സുരേഷ് നായർ എന്നിവർ ചേർന്ന് ട്രോഫി സമ്മാനിച്ചു. വിജയികൾക്ക് റീജിയൻ, അസോസിയേഷൻ ഭാരവാഹികൾ, ജഡ്ജസ്, സ്പോൺസർമാർ എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു.
രണ്ട് വേദികളിലായി നടന്ന മത്സരങ്ങൾ വളരെ കൃത്യമായി എണ്ണയിട യന്ത്രം പോലെ സംഘാടക സമിതി പ്രവർത്തിച്ചപ്പോൾ സമയത്ത് തന്നെ മത്സരങ്ങളെല്ലാം തീർത്ത് സമ്മാനദാനം നിർവ്വഹിക്കാനായി. കുര്യൻ ജോർജ്, ബിജു പീറ്റർ, രാജീവ്, ജോബോയ് ജോസഫ് എന്നിവർ നിയന്ത്രിച്ച ഓഫീസ് ഒരു കാര്യത്തിനും തടസ്സമില്ലാതെ പ്രവർത്തിച്ചു. സ്റ്റേജുകളെ നിയന്ത്രിച്ച ഷിജോ വർഗീസ്, കെ. ഡി. ഷാജിമോൻ, ബിനുവർക്കി, ജോബി സൈമൺ തുടങ്ങിയവർ അവരുടെ ജോലി ഭംഗിയായി നിർവഹിച്ചു. ബെൻസൻ ക്രമീകരിച്ച ലൈറ്റ് & സൗണ്ട് മികച്ച രീതിയിൽ മത്സരങ്ങളെ സഹായിച്ചു. ജോണി കണിവേലിൽ ഒരുക്കിയ ഫുഡ് സ്റ്റാളും, കുട്ടികളുടെ സ്നാക്ക്സ് ബാറും ഭക്ഷണ കാര്യങ്ങൾ ക്രമീകരിച്ചു.

യുകെയിലെ പ്രമുഖ ഇൻഷുറൻസ് മോർട്ഗേജ് സ്ഥാപനമായ അലൈഡ് ഫിനാൻസ് ആയിരുന്നു കലാമേളയുടെ മെഗാ സ്പോൺസർമാർ. യുകെയിലെ പ്രമുഖ ഫർണിച്ചർ സ്ഥാപനമായ മൂൺ ലൈറ്റ് ബെഡ്റൂംസ് & കിച്ചൻ (കേരളത്തിൽ നാട്ടിലെ കസ്റ്റമേഴ്സിന് വേണ്ടി കൊച്ചിയിൽ ഫാക്ടറിയും ഓഫീസും പ്രവർത്തിക്കുന്നു), ഹെൽത്ത് സ്കിൽ ട്രെയിനിംഗ്, റോസ്റ്റർ കെയർ നഴ്സിംഗ് ഏജൻസി, വിഗൻ, ലവ് 2 കെയർ നഴ്സിംഗ് ഏജൻസി (പുതിയ ഓഫീസ് ലിവർപൂളിൽ വെള്ളിയാഴ്ച ഉദ്ഘാടനം ചെയ്യുന്നു.) എന്നിവരായിരുന്നു കലാമേളയുടെ സ്പോൺസേഴ്സ്.

യുക്മ നോർത്ത് വെസ്റ്റ് റീജിയണൽ കലാമേള വൻപിച്ച വിജയമാക്കിത്തീർത്തതിന് റീജിയൻ കമ്മിറ്റിക്കു വേണ്ടി സെക്രട്ടറി സുരേഷ് നായർ നന്ദി രേഖപ്പെടുത്തി.

MAKന്റെ 2019 ഓണം വിപുലമായ പരിപാടികളോടെ സെപ്തംബർ ഇരുപത്തിഒന്നാം തീയതി കൊണ്ടാടി . രാവിലെ പതിനൊന്നു മണിയോടെ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു.  മാവേലി മന്നന് ചെണ്ടമേളവും, പുലികളിയോടും കൂടെ വേദിയിലേക്ക് ആനയിച്ചു.  പ്രാത്ഥന ഗാനത്തോടെ പ്രസിഡന്റ് സുജിത് സ്കറിയയുടെ നേതൃത്വത്തിൽ യോഗം ആരംഭിച്ചു.  നാട്ടിൽ നിന്നും വന്ന മാക് മെമ്പേഴ്സിന്റെ മാതാപിതാക്കൾ ചടങ്ങിൽ അതിഥികൾ ആയി . സെക്രട്ടറി ഐറിസിന്റെ സ്വാഗത പ്രസംഗത്തിന് ശേഷം നിലവിളക്കു കൊളുത്തി ചടങ്ങുകൾ ഔദ്യോഗികമായി ആരംഭിച്ചു.

മലയാളിമങ്കമാർ തിരുവാതിര നൃത്തത്തിന് ചുവടുവച്ചപ്പോൾ കാണികൾക്ക് അക്ഷരാർത്ഥത്തിൽ ഒരു ദൃശ്യ വിസ്മയമായിരുന്നു . വിഭവസമൃദ്ധമായ ഓണ സദ്യക്ക് ശേഷം കലാവിരുന്നുകൾ തുടർന്നു . മോഹിനിയാട്ടം , സിനിമാറ്റിക്ക് നൃത്തങ്ങൾ, ഇൻസ്ട്രമെന്റൽ മ്യൂസിക് ഗാനങ്ങൾ എന്നിവയാൽ സമൃദ്ധമായിരുന്നു കലാപരിപാടികൾ . ജൂലൈ മാസത്തിൽ നടന്ന സ്പോർട്സ് മത്സരങ്ങളിൽ വിജയികൾ ആയവർക്ക് മെഡലുകൾ സമ്മാനിച്ചു . എ ലെവൽ പരീക്ഷയിൽ ഉന്നത വിജയം നേടിയ പ്രണവ് സുധീഷിനെ മെഡൽ നൽകി മാക് അനുമോദിച്ചു.

പ്രണവ് സുധീഷ്

അടുത്ത രണ്ടു വർഷത്തേക്കുള്ള ഭാരവാഹികളെ ഏകകണ്ഠമായി തിരഞ്ഞെടുത്തു . പ്രസിഡന്റ് ആയി ജെയ്സൺ കളത്തിലിനെയും സെക്രട്ടറി ആയി ജെറിൻ ആന്റണിയെയും തിരഞ്ഞെടുത്തപ്പോൾ ഒപ്പം ഊർജസ്വലനായ ഒരു ട്രെഷറിനെയും മാക് നു ലഭിച്ചു . ബിനോയ് നായർ ആണ് ഈ സ്ഥാനം ഏറ്റെടുത്തത് , മാക് കലാപരിപാടികൾ ഏകോപിച്ചു നടത്താൻ കോർഡിനേറ്റർസ് ആയി ജിസ് ടോണി , ബീന ജോമോൻ എന്നിവരെ തിരഞ്ഞെടുത്തു . സ്ഥാനമൊഴിയുന്ന ഭാരവാഹികൾ പുതിയ ഭാരവവാഹികൾക്കു പൂക്കൾ നൽകി അനുമോദിച്ചു . ഏഴുമണിയോടെ സമാപിച്ചു .

 

 

സജീഷ് ടോം
(യുക്മ പി ആർ ഒ & മീഡിയ കോർഡിനേറ്റർ)

സുഭദ്രമായ അഭിനയ തികവിന്റെ മരിക്കാത്ത ഓർമ്മയായി, ഒരു നൊമ്പരക്കാറ്റായി ഇന്ത്യൻ സിനിമയുടെ അഭിനയ ചക്രവർത്തിനി ശ്രീദേവി സ്മൃതികളിലേക്ക് മറഞ്ഞിട്ട് ഒരു വർഷം കഴിയുന്നു. മണ്മറഞ്ഞു എന്ന് മനസ്സ് ഇപ്പോഴും സമ്മതിച്ചുതരാൻ മടിച്ചുനിൽക്കുന്ന അഭിനയ പ്രതിഭയുടെ ദീപ്ത സ്മരണയ്ക്ക് മുന്നിൽ പ്രണാമം അർപ്പിച്ചുകൊണ്ട് 2019 യുക്മ ദേശീയ കലാമേള നഗറിന് “ശ്രീദേവി നഗർ” എന്ന് യുക്മ ദേശീയ കമ്മറ്റി നാമകരണം ചെയ്യുകയാണ്.

മുൻ വർഷങ്ങളിലേത്പോലെതന്നെ യു കെ മലയാളി പൊതു സമൂഹത്തിൽ നിന്നും ലഭിക്കുന്ന നാമനിർദ്ദേശങ്ങളിൽനിന്നും കലാമേള നഗറിന് പേര് തെരഞ്ഞെടുക്കുന്ന രീതിയാണ് ഇത്തവണയും യുക്മ ദേശീയ കമ്മറ്റി സ്വീകരിച്ചത്. നിരവധി ആളുകൾ ഈവർഷം നഗർ നാമകരണ മത്സരത്തിൽ പങ്കെടുത്തു. ആകെ ആറ് പേരുകൾ നിർദ്ദേശിക്കപ്പെട്ടു. അതിൽ ശ്രീദേവിയുടെ പേര് തന്നെ ഇരുപതോളം ആളുകളാണ് നിർദ്ദേശിച്ചത് എന്നതുതന്നെ ആ അതുല്യ പ്രതിഭക്ക് തുല്യംവക്കാൻ മറ്റൊരാൾ ഇല്ല എന്ന ദുഃഖസത്യം നമ്മെ വീണ്ടും വീണ്ടും ഓർമ്മപ്പെടുത്തുന്നു.

ശ്രീദേവിയുടെ പേര് നാമനിർദ്ദേശം ചെയ്തവരിൽനിന്നും നറുക്കെടുപ്പിലൂടെ വിജയി ആയത് ജോമി തറവട്ടത്തിൽ ആണ്. ലണ്ടനിലെ നോർത്ത് മിഡിൽസക്സ് ഹോസ്പിറ്റലിൽ സ്റ്റാഫ് നേഴ്‌സ് ആയി ജോലിചെയ്യുന്ന ജോമി, എഡ്‌മണ്ടൻ മലയാളി അസോസിയേഷൻ അംഗമാണ്. യുക്മ ദേശീയ ജോയിന്റ് സെക്രട്ടറി സെലിന സജീവിനെ തെരഞ്ഞെടുത്തയച്ച എഡ്‌മണ്ടൻ മലയാളി അസോസിയേഷന് ഇരട്ടിമധുരമാകുന്നു ജോമിക്ക് ലഭിച്ച ഈ അംഗീകാരം. ദേശീയ കലാമേള വേദിയിൽ വച്ച് വിജയിയെ ആദരിക്കുന്നതാണ്.

മലയാള സാഹിത്യ- സാംസ്ക്കാരിക വിഹായസിലെ മണ്മറഞ്ഞ ഇതിഹാസങ്ങളുടെയും ഗുരുസ്ഥാനീയരുടേയും പ്രതിഭകളുടെയും നാമങ്ങളിലാണ് കഴിഞ്ഞ വർഷങ്ങളിലെ യുക്മ കലാമേള നഗറുകൾ അറിയപ്പെട്ടിരുന്നത്. യുക്മ കലാമേളയുടെ ചരിത്രവുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു ഈ ഓരോ നാമകരണങ്ങളും. അഭിനയ തികവിന്റെ പര്യായമായിരുന്നു പദ്മശ്രീ തിലകനും, സംഗീത കുലപതികളായ സ്വാതി തിരുന്നാളും ദക്ഷിണാമൂർത്തി സ്വാമികളും എം എസ് വിശ്വനാഥനും, ജ്ഞാനപീഠ അവാർഡ് ജേതാവ് മഹാകവി ഒ എൻ വി കുറുപ്പും, മലയാളത്തിന്റെ സ്വന്തം ജനപ്രിയ നടൻ കലാഭവൻ മണിയും, വയലിൻ മാന്ത്രികൻ ബാലഭാസ്‌ക്കറും എല്ലാം അത്തരത്തിൽ ആദരിക്കപ്പെട്ടവരായിരുന്നു.

യു കെ യുടെ ‘വ്യവസായ നഗരം’ എന്നറിയപ്പെടുന്ന മാഞ്ചസ്റ്ററിലാണ് പത്താമത് യുക്മ ദേശീയ കലാമേള അരങ്ങേറുന്നത്. നവംബർ രണ്ട് ശനിയാഴ്ച പാർസ് വുഡ് ഹയർ സെക്കണ്ടറി സ്കൂളിലെ “ശ്രീദേവി നഗറി”ൽ നടക്കുന്ന ദേശീയ മേളയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി യുക്മ ദേശീയ പ്രസിഡന്റ് മനോജ്‌കുമാർ പിള്ള, ദേശീയ ജനറൽ സെക്രട്ടറി അലക്സ് വർഗീസ്, ദേശീയ കലാമേള ജനറൽ കൺവീനർ സാജൻ സത്യൻ എന്നിവർ അറിയിച്ചു. യുക്മ നോർത്ത് വെസ്റ്റ് റീജിയന്റെ ആതിഥേയത്വത്തിലാണ് 2019 ദേശീയ കലാമേള സംഘടിപ്പിക്കപ്പെടുന്നത്.

കലാമേള നഗറിന്റെ വിലാസം:-

Parrs Wood High School,
Wilmslow Road, Manchester,
M20 5PG.

ഇടതുപക്ഷ പുരോഗമന കലാ സാംസ്കാരിക സംഘടനയായ സമീക്ഷ യുകെയുടെ പതിനേഴാമത് ബ്രാഞ്ച് ന്യൂകാസ്സിലിൽ നിലവിൽ വന്നു. സമീക്ഷ നോർത്ത് ഈസ്റ്റ്‌ ഇംഗ്ളണ്ട് എന്ന പേരിൽ നിലവിൽ വന്ന ബ്രാഞ്ചിൽ ന്യൂ കാസ്സിലിലെ മെമ്പേഴ്സിന് പുറമെ, ഡാർലിംഗ്ടൺ, സണ്ടർലാൻഡ് എന്നിവിടങ്ങളിലെ മെമ്പേഴ്സിനെ കൂടി ഉൾപ്പെടുത്തി സമീക്ഷ യുകെയുടെ ഒരു വലിയ ബ്രാഞ്ചാണ് ഒക്ടോബർ 12 ശനിയാഴ്ച ഉത്ഘാടനം ചെയ്യപ്പെട്ടത്. സെപ്റ്റംബർ 7, 8 തീയതികളിൽ ലണ്ടൻ, ഹീത്രുവിൽ വെച്ച് നടന്ന ദേശീയസമ്മേളനത്തിനു ശേഷം നിലവിൽ വന്ന ബ്രാഞ്ചിന്റെ ഉത്ഘാടനം സമീക്ഷ യുകെയുടെ ദേശീയ പ്രസിഡന്റ്‌ ശ്രിമതി. സ്വപ്നപ്രവീൺ നിർവഹിച്ചു. ഉത്ഘാടനപ്രസംഗത്തിന് ശേഷം സമീക്ഷ യുകെയെ കുറിച്ചും, സംഘടനയുടെ ഇപ്പോഴുള്ള കമ്മിറ്റികളെ കുറിച്ചും സ്വപ്നപ്രവീൺ വിശദീകരിച്ചു. ദേശീയ സെക്രട്ടറി ദിനേശ് വെള്ളാപ്പള്ളി സംഘടനയുടെ മുൻകാലപ്രവർത്തനങ്ങളെ ക്കുറിച്ചും സംഘടനയുടെ പ്രവർത്തന രീതികളെ കുറിച്ചും വിശദമായി സംസാരിച്ചു.
സമീക്ഷ നാഷണൽ കമ്മിറ്റി അംഗങ്ങളായ ശ്രീ. ബിജു ഗോപിനാഥ്, ശ്രീ. പ്രവീൺ രാമചന്ദ്രൻ തുടങ്ങിയവർ സമീക്ഷയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളെക്കുറിച്ച് വിശദീകരിച്ചു.

പുരോഗമന സാംസ്‌കാരിക ആശയങ്ങൾക്ക് നേതൃത്വം കൊടുക്കുവാനും സമകാലീന സാമൂഹിക കാര്യങ്ങളിൽ ഇടപെടുന്നതിനുമായി ഇംഗ്ളണ്ടിന്റെ നോർത്ത് ഈസ്റ്റ്‌ മേഖലയിലെ ആദ്യബ്രാഞ്ചാണ് ന്യൂകാസ്സിലിൽ രൂപം കൊണ്ടത്.

സമീക്ഷ യുകെ അടുത്ത മാസം തുടങ്ങുന്ന മെമ്പർഷിപ്പ് ക്യാമ്പയിൻ
വിജയിപ്പിക്കുന്നതിന് വേണ്ടി മുഴുവൻ പ്രവർത്തകരോടും തോളോട് തോൾ ചേർന്ന് പ്രവർത്തിക്കണം എന്ന് സെക്രട്ടറി ദിനേശ് വെള്ളാപ്പള്ളി
അഭ്യർത്ഥിച്ചു. അതോടൊപ്പം തന്നെ മലയാളം മിഷന്റെ ഭാഗമായി “എവിടെയെല്ലാം മലയാളി അവിടെയെല്ലാം മലയാളം” എന്ന ഇടതുപക്ഷ സർക്കാരിൻറെ ക്യാമ്പയിൻ ഇംഗ്ളണ്ടിന്റെ നോർത്ത് ഈസ്റ്റ്‌ മേഖല കേന്ദ്രീകരിച്ചു തുടങ്ങുന്നതിനു വേണ്ടിയുള്ള പ്രവർത്തനങ്ങൾക്ക് മലയാളം മിഷൻ യുകെയുടെ ജോയിന്റ് സെക്രട്ടറി കൂടിയായ സ്വപ്ന പ്രവീൺ എല്ലാവിധ സഹായങ്ങളും വാഗ്ദാനം ചെയ്തു. മലയാളം മിഷൻ യുകെയുടെ നിലവിലെ സെക്രട്ടറി ശ്രീ. എബ്രഹാം കുര്യന്റേയും, പ്രസിഡന്റ്‌ ശ്രീ. മുരളിവെട്ടത്തിന്റെയും സഹായത്തോടെ മലയാളം സ്കൂൾ തുടങ്ങാനുള്ള നടപടികൾ സ്വപ്നപ്രവീണിന്റെ നേതൃത്വത്തിൽ തുടക്കം കുറിക്കാനും ബ്രാഞ്ച് സംയുക്തമായി തീരുമാനമെടുത്തു. സമീക്ഷ നാഷണൽ കമ്മിറ്റി അംഗം ശ്രീ. ബിജു ഗോപിനാഥ്‌ സ്വാഗതവും ഈസ്റ്റ് ഇംഗ്ലണ്ട് ബ്രാഞ്ച്വൈസ് പ്രസിഡന്റ്‌ ശ്രീ. വർഗീസ്‌ ഔസേപ്പ് നന്ദിയും രേഖപ്പെടുത്തി.

ഉത്ഘാടനത്തോട് അനുബന്ധിച്ചു സമീക്ഷ യുകെയുടെ നോർത്ത് ഈസ്റ്റ്‌ ഇംഗ്ലണ്ട് ബ്രാഞ്ചിൽ പുതിയ നേതൃത്വം നിലവിൽ വരുകയും ചെയ്തു. സെക്രട്ടറി – എൽദോസ് പോൾ, പ്രസിഡന്റ്‌- ടോജിൻ ജോസഫ്, ജോയിന്റ് സെക്രട്ടറി- പ്രസൂൺ രാഘവൻ, വൈസ് പ്രസിഡന്റ്‌ – വർഗീസ്‌ ഔസേപ്പ്, ട്രെഷരാർ – ബിനോയ്‌ മാത്യു.

Confused by all the choices in CBD oils? CBD is described in milligrams. Most people find a dose of 1 to six milligrams of CBD for every 10 kilos of their body weight to be efficient. When you’re new to CBD, it is highly really helpful that you begin with the bottom recommended dose. For instance, in the event Cbd Oil you weigh 150 pounds, you’d start with a 15mg dose of CBD. See how that makes you’re feeling. In the event you do not feel any results after just a few days, you can progressively maintain growing your dose until you land on the correct quantity.

Flavor: This CBD tincture has a scrumptious style of tropical fruits with absolutely no hemp extract aftertaste. Medterra uses hemp grown in Kentucky for all their products. In addition they offer CBD topicals, softgels and pure isolate powder. Some research suggests isolates may be much less effective than full spectrum extracts.

Highlights: Populum’s Premium CBD Oil is a long-time favorite at Ministry of Hemp for its sweet, contemporary orange taste and dependable effects. Receptra Naturals sources their hemp from family farms in Colorado. Additionally Pure Cbd Oil For Sale they provide CBD topicals and pet blends. Extremely, the well being benefits of CBD oil for pets are literally similar to these for people.

Premium Jane is a brand made up of an assortment of talented individuals positioned in Scottsdale, Arizona. Their workforce consists of farmers, agricultural scientists, biologists, chemists and advertising Pure Cbd Oil For Sale consultants. They’re committed to providing their clients with solely the very best-quality merchandise.

A full spectrum CBD oil reduces a number of sclerosis induced muscle spasms in a protected, successful means. Scientists used the CBD oil throughout a research with 276 individuals. It managed to reduce spasms in 75% of all members. This study focused on muscle spasticity which prescribed remedy could not lower.

CBD is an efficient solution to treat anxiousness, and exhibits immense promise at treating dependancy, chronic Cbd Oil Reviews ache, and psychiatric problems. This leaves five states remaining. These states have more advanced laws pertaining to hemp- and marijuana-based CBD oils.

Standards For Realistic Cbd Oil Programs

Though long-time users may be excited for this, first-time customers achieve the same benefit for purchasing NuLeaf Naturals CBD Oil They offer shoppers varying levels Best Cbd Oil of efficiency, beginning at simply 240 mg, so you can start low and go gradual if need be. You’re not locked into a high efficiency if it does not fit your needs.

Rapid Methods In Cbd Oil Reviews In The USA

The CBD oil must be extracted from the hemp plant one way or the other … and the most cost effective way to do this is with solvents. These often embrace where can you get cbd oil propane, butane or petroleum merchandise. CBD exists in each hemp and marijuana vegetation. Hemp plants are distinct from the plant strains that produce intoxicating plants.

“ മറക്കാനോ ? എന്തൊക്കെ ഞാൻ മറക്കണമെടാ ?” എന്ന് ചോദിച്ചു , അകത്തേക്ക് കാലെടുത്തു വെക്കുമ്പോളേക്കും, ടൈംലൈനിന്റെ ഭൂതകാലത്തിൽ നിന്നും ഓർമകളുടെ താലം മുന്നോട്ടു നീട്ടും ഫേസ്ബുക്കെന്ന അഞ്ഞൂറാൻ . ഇൻസ്റ്റാഗ്രാമും ട്വിറ്ററുമൊക്കെ, ത്രോബാക് തേർസ്‌ഡേ വഴി ഗൃഹാതുരത്വസ്മരണകളെ ആധികാരികമാക്കിയവരാണ്. യെസ്, ഇറ്റ് ഈസ് ഒഫീഷ്യൽ നൗ .. മഴ കാണുമ്പോൾ കട്ടൻകാപ്പിയും പരിപ്പുവടയുടെയും പടമെടുത്തു, “ഫീലിംഗ് നൊസ്റ്റാൾജിക് ” എന്ന് പോസ്റ്റിയില്ലെങ്കിൽ നിങ്ങൾ ഒരു 916 പ്രവാസിയായിരിക്കില്ല. ഷവർമ കഴിച്ചു ഉറക്കം തൂങ്ങുമ്പോൾ , “അമ്മച്ചിയുടെ പഴങ്കഞ്ഞിയോളം വരില്ലെ”ന്ന് പറയാൻ, പണ്ട് ഒരിക്കലെങ്കിലും പഴങ്കഞ്ഞി രുചിച്ചു നോക്കിയിരിക്കണമെന്നു നിർബന്ധവുമില്ല. ഫാഷനിൽ സവ്യസാചി മുഖർജി മുതൽ, രാജ്യഭരണത്തിൽ മോഡിജി വരെയെല്ലാവരും പുതിയ കുപ്പികളിൽ പഴമയുടെ വീഞ്ഞുകൾ തിരക്കിട്ടു നിറക്കുമ്പോൾ, “ഈ നമുക്ക് പിന്നെയെന്തു ശങ്ക ..”- നൊസ്റ്റാൾജിയ തന്നെയായിരിക്കണം താരം.

പഴമയുടെ അമിതഗ്ലോറിഫിക്കേഷനും , വ്യക്തിമാഹാതമ്യവും ചേർന്ന നൊസ്റാൾജിയയുടെ ഫലമായി യൂറോപ്പിന്റെ സാമൂഹികസാംസ്‌കാരിക മേഖലയിൽ, പതിനെട്ടാം നൂറ്റാണ്ടിന്റെ അന്ത്യത്തോടെ റൊമാന്റിസിസം എന്നൊരു പ്രസ്ഥാനം തന്നെ ഉടലെടുത്തു. വേർഡ്സ് വർത്ത്‌, ഷെല്ലി, കീറ്റ്സ് തുടങ്ങിയവർ ഇംഗ്ലീഷ് സാഹിത്യത്തിൽ കാല്പനികതയുടെ നാളുകൾ പ്രതിഫലിപ്പിച്ചപ്പോൾ, മലയാളത്തിൽ ഉള്ളൂർ, ആശാൻ, വള്ളത്തോൾ എന്നീ കവിത്രയങ്ങൾ റൊമാന്റിസിസം ആഘോഷമാക്കി.

പഴമയോടുള്ള അതിഭ്രമത്താൽ, ഏകാന്തതയുടെയും നഷ്ടബോധത്തിന്റെയും കൊച്ചു കൊച്ചു കള്ളികളിൽ മനുഷ്യനെ തളച്ചിട്ട് വിഷാദം വളർത്തുന്നെന്ന മട്ടിലുള്ള നൊസ്റ്റാൾജിയയുടെ ദുഷ്പ്പേരുകളെല്ലാം , ഈ ജ്ഞാനസ്നാനങ്ങളാൽ ആധുനികകാലത്തു കുറെയേറെ മാറിയിട്ടുണ്ട്. ഒരേ പ്രകൃതക്കാരായ മനുഷ്യരെ തമ്മിലടുപ്പിച്ചു ചേർത്ത് നിർത്തുന്ന, അവരുടെ പ്രശ്നങ്ങൾ മനസ്സിലാക്കാൻ ഉപകരിക്കുന്ന, ഒരു ഫീൽ ഗുഡ് വികാരമെന്ന നിലയിലേക്ക് ആധുനിക കാലഘട്ടം “ഗൃഹാതുരത്വ”ത്തിനു സ്ഥാനക്കയറ്റം നൽകിയിരിക്കുന്നു. എന്നാൽ, തങ്ങളുടെ പഴയകാല മേന്മയിൽ അമിതമായി അഭിരമിച്ച ജർമൻ ദേശീയത ഇത്തരമൊരു നൊസ്റ്റാൾജിക് റൊമാന്റിസിസത്തിന്റെയവസാനം എത്തി നിന്നത് അഡോൾഫ് ഹിറ്റ്ലറിൻറെ നാസിജർമ്മനിയിൽ ആയിരുന്നു. ഇന്ത്യൻഭരണഘടനയിലെ ആർട്ടിക്കിൾ 51 (എ) മുന്നോട്ടു വെക്കുന്ന ശാസ്ത്രാവബോധം ഇന്നത്തെ ഇന്ത്യയിൽ പ്രചരിപ്പിക്കപ്പെടുന്നത്, ഇന്റെർനെറ്റും, വിമാനവും, പ്ലാസ്റ്റിക്സര്ജറിയുമെല്ലാം വേദകാലം മുതൽക്കേ ഉണ്ടായിരുന്ന പ്രാചീനഭാരതമാണ് ശാസ്ത്രത്തിന്റെ അവസാന വാക്കെന്ന മട്ടിലാണ്. “മേക് അമേരിക്ക ഗ്രേറ്റ് എഗൈൻ” എന്ന മുദ്രാവാക്യത്തിലൂടെ ആർഷഅമേരിക്കയുടെ സുവർണ ദിനങ്ങൾ തിരിച്ചു തരാമെന്ന അമേരിയ്ക്കൻ തിരഞ്ഞെടുപ്പ് വാഗ്ദാനവും, ഇതേ നൊസ്റാൾജിയയുടെ സമർത്ഥമായൊരു ഉപയോഗപ്പെടുത്തലാണെങ്കിൽ , നാം കരുതന്നത്ര നിഷ്ക്കളമായൊരു വികാരമാണോ നൊസ്റ്റാൾജിയ എന്ന് ഒന്ന് കൂടി ചിന്തിച്ചു നോക്കേണ്ടിയൊരിക്കുന്നു.

ജീവിതം തുടങ്ങുമ്പോൾ, അത് സത്യൻ അന്തിക്കാടിന്റെ സിനിമയുടെ തുടക്കം പോലെ, മൃദുലസംഗീതത്തിന്റെ പശ്ചാത്തലത്തിൽ, ലളിതവും സുന്ദരവുമായിരിക്കുകയും, പോകെപ്പോകെ അത് തൊഴിലും പണവും ബന്ധങ്ങളും ഉത്തരവാദിത്തങ്ങളുമൊക്കെയായി സംഘർഷഭരിതമായി പരിണമിക്കുകയും ചെയ്യുന്നത് സ്വാഭാവികം. ഈ യാഥാർഥ്യബോധത്തോടെ ജീവിതം നൽകുന്ന സകല സംഘർഷങ്ങളെയും തരണം ചെയ്തു, ഊരിപ്പിടിച്ച ടു-ഡൂ ലിസ്റ്റുകളുമായി മുന്നോട്ടു നടക്കുമ്പോൾ, മനസ്സ് പണ്ടത്തെ സ്വച്ഛജീവിതശീതളിമയിലേക്ക് തിരിച്ചു പോവാനാഗ്രഹിക്കുന്നതും സ്വാഭാവികം മാത്രം- ആ ഗൃഹാതുരതയുടെ ചോദന അത്രയും നിഷ്ക്കളങ്കമായിരിക്കുന്നിടത്തോളം.

എന്നാൽ, നമ്മുടെ സാംസ്‌കാരിക പഴമയെന്നാൽ പകരം വെക്കാനില്ലാത്തൊരു മഹാസംഭവമായിരുന്നെന്ന അമിതവർണനയും, അതിലേക്കുള്ള തിരിച്ചു പോക്കിന്റെ ആഹ്വാനമെന്ന മൗഢ്യവും തുടങ്ങുന്നിടത്തു, നമ്മൾ ഓമനയായി താലോലിക്കുന്ന നൊസ്റ്റുവെന്ന പൂച്ചക്കുട്ടിക്ക് ചെറിയ ചെറിയ ദംഷ്ട്രകൾ മുളച്ചു തുടങ്ങുന്നു. ഓണക്കാല ടെലിവിഷൻ സംപ്രേഷണങ്ങളും ജ്വല്ലറിപ്പരസ്യങ്ങളുമെല്ലാം, ഇരുപത് മുറികളും ആട്ടുകട്ടിലും , വയലേലകളുമുള്ള തറവാടും, സന്തോഷവും സമ്പന്നതയും നിറഞ്ഞ ആഢ്യമുഖങ്ങളും കേരളമെന്ന പേരിൽ കൊണ്ടാടുമ്പോൾ, ആ പഴമയിലേക്കുള്ള തിരിച്ചു പോക്കിനെ വാഴ്ത്തിപ്പറയുമ്പോൾ, മിശ്രവിവാഹവും ശബരിമലയിലെ സ്ത്രീ പ്രവേശനവുമെല്ലാം ഈ വിശുദ്ധസംസ്ക്കാരത്തെ പങ്കിലപ്പെടുത്തുന്നുവെന്നു ചിത്രീകരിക്കപ്പെടുമ്പോൾ, വ്യക്തിയെന്ന തലം വിട്ട്, സമൂഹത്തിലേക്ക് പടരുമ്പോളുള്ള ഗൃഹാതുരതയുടെ ഒളിച്ചു കടത്തലുകളെപ്പറ്റി നാം ജാഗരൂകരാകേണ്ടതുണ്ട്. കാര്യങ്ങൾ അത്രയും സ്വപ്നസമാനമായിന്നുന്നെങ്കിൽ, അത്രയും നല്ലൊരു വാഗ്‌ദത്തഭൂമിയിൽ നിന്നും ജീവിതം തേടി മറുനാട്ടിലേക്കു കുടിയേറുന്ന ഇത്രയേറെ പ്രവാസികൾ ഉണ്ടാവുമായിരുന്നില്ലല്ലോയെന്നു ചിന്തിക്കേണ്ടതുണ്ട്. എന്റേതും, ഞാനുൾപ്പെടുന്ന കൂട്ടത്തിന്റെയും എല്ലാം എന്നും മഹത്തരമായിരുന്നെന്ന നിലയിലേക്ക് നൊസ്റ്റാൾജിയ കാല്പനികവൽക്കരിക്കപ്പെടുമ്പോൾ, അതുണ്ടാക്കുന്ന ഗോത്രീയവിഭാഗീയതകളെയും രാഷ്ട്രീയ സാമൂഹിക പ്രത്യാഘാതങ്ങളെയും പറ്റി ആഴത്തിൽ അറിയേണ്ടതുണ്ട്.

യുണൈറ്റഡ് റാഷണലിസ്റ് ഓഫ് യു കെ യുടെയും, കട്ടൻ കാപ്പിയും കവിതയുടെയും സംയുക്ത ആഭിമുഖ്യത്തിൽ, ഈ വരുന്ന ഒക്ടോബർ 25 – നു, ലണ്ടനിലെ കേരള ഹൗസിൽ വെച്ച്, പ്രമുഖ യുക്തി ചിന്തകനായ ഡോക്ടർ വിശ്വനാഥൻ നമ്മളോട് സംസാരിക്കുന്നത്, നൊസ്റ്റാൾജിയയെക്കുറിച്ചാണ്. പ്രവാസിയുടെ ഏറ്റവും പ്രിയപ്പെട്ടൊരു സങ്കല്പത്തെക്കുറിച്ചു, യുക്തി ചിന്തയുടെ കോണിൽ നിന്ന് ഡോക്ടർ സംസാരിക്കുമ്പോൾ, അതിനു നമ്മൾ ഓരോരുത്തരും അറിഞ്ഞിരിക്കേണ്ട പുതിയ ആഴവും വ്യാപ്തിയുമുണ്ട്. പിണറായി വിജയൻറെ എഴുത്തിനിരുത്തൽ മുതൽ റാഫേലിലെ നാരങ്ങയുടെ പങ്കു വരെ ഇഴ കീറി ചർച്ച ചെയ്യുന്ന ഓരോ മലയാളിയുടെയും പ്രബുദ്ധതയെ അടുത്ത തലത്തിലേക്ക് കൊണ്ട് പോകാൻ ഉതകുന്നതായിരിക്കും ഡോക്ടർ വിശ്വനാഥന്റെ ഈ സംഭാഷണം എന്നതിൽ സംശയമില്ല.

നിങ്ങൾ എത്തിച്ചേരേണ്ട അഡ്രസ്

Date & Time :
Friday Oct 25 from 18:30 to 21:30
Venue :
Kerala House,
671 Romford Road London E12 5AD

Register for free entry https://www.eventbrite.co.uk/e/nostalgia-tickets-74664358105

vc_london.jpg

ഇടുക്കി ജില്ലാ സംഗമത്തിന്റെ നേത്യത്തിൽ നടന്ന ഓൾ യുകെ വടംവലി മൽസരത്തിൽ യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തിയ നിരവധി ടീമുകളുടെ കരുത്തുറ്റ ആവേശകരമായ മൽസരം നൂറുകണക്കിന് കായിക പ്രേമികളുടെ കരഘോഷത്താലും, ആർപ്പുവിളികളാലും സ്‌റ്റോക്ക് ലാൻഡ് ഗ്രീൻ സ്ക്ലൂളിന്റെ ഗ്രൗണ്ടിനെ പ്രകമ്പനം കൊള്ളിച്ചു.
8 ടീമുകൾ രണ്ട് ഗ്രൂപ്പിലായി മൽസരിച്ച അത്യന്തം വാശിയേറിയ മത്സരത്തിൽ ബിസിഎംസി, ടസ്ക്കേഴ്സ്, ഹെരിഫോർഡ് അച്ചായൻസ്, എവർഷൈൻ കാറ്റൻബറി തുടങ്ങിയ ടീമുകൾ സെമിഫൈനലിൽ എത്തി ചേർന്നു. വാശിയേറിയ സെമി ഫൈനലിന് ഒടുവിൽ ബിസിഎംസി, അച്ചായൻസ് എന്നീ ടീമുകൾ ഫൈനലിൽ എത്തി. ഫൈനലിൽ  ഹെരിഫോർഡ് അച്ചായൻസ് ബിസിഎംസിയെ ബർമീംങ്ങ്ഹാമിന്റ മണ്ണിൽ തോല്പ്പിച്ച്  ഇടുക്കി ജില്ലാ സംഗമത്തിന്റെ ഒന്നാം സമ്മാനമായ 801 പൗണ്ടും, ട്രാഫിയും, 45 കിലോ പോർക്കും കരസ്ഥമാക്കി. അച്ചായൻസിന്റെ ഈ വർഷത്തെ തുടർച്ചയായ ഏഴാമത്തെ കീരിടമായിരുന്നു ഇത്. അതുപോലേ അച്ചായൻസ്  തുടർച്ചയായ 36 വലികളിൽ വിജയിച്ച് നില്ക്കുന്നു.
രണ്ടാം സ്ഥാനം ബിസിഎംസി ബർമിംങ്ങ്ഹാം, മൂന്നാം സ്ഥാനം ടസ്ക്കേഴ് ട്രൻബ്രിഡ്ജ് വെൽസ് നാലാം സ്ഥാനം എവർഷൈൻ കാൻറൺബറി, അഞ്ചാം സ്ഥാനം നെപ്റ്റ്യൂൺ കെയിംബ്രിഡ്ജ്, ആറാം സ്ഥാനം ഹണ്ടിങ്ങ്ടൺ ടീമും കരസ്ഥമാക്കി.
ബെസ്റ്റ് പുള്ളർ ബിജോ ജോർജ് (ബിസിഎംസി), ബെസ്റ്റ് യെങ്ങ് പുള്ളർ ജസ്റ്റിൻ ഫ്രാൻസിസ് (ടസ്‌ക്കേഴ്സ് ), ബെസ്റ്റ് എമർജിങ്ങ് ക്യാപ്റ്റൻ എൽബർറ്റ് ജോയി (ബർമിങ്ങ്ഹാം ബോയിസ്) എന്നിവരെയും തിരഞ്ഞ് എടുത്തു.
സാധാരണ നടക്കുന്ന വടംവലി മത്സരങ്ങളിൽ നിന്ന് വിത്യസ്ഥമായി കാഷ് പ്രൈസിനും, ട്രോഫിക്കും പുറമേ 45 കിലോ തൂക്കം ഉള്ള റോസ്റ്റ് പോർക്ക് കാണികളെയും, കളിക്കാരെയും ആവേശം കൊള്ളിച്ചു. മറ്റ് മൽസരങ്ങളിൽ സാധാര കാണാറുള്ള വീറും, വാശിയുമുള്ള മൽസരത്തിന് കഴിഞ്ഞാൽ എല്ലാവരും തിരിച്ച് പോകുകയാണ് ചെയ്യുക ‘ അതിന് പകരമായി ബിസിഎംസി ഓർഗനയിസ് ചെയ്ത ഈവനിങ്ങ്‌ പാർട്ടിയിൽ എല്ലാ ടീമുകളും പങ്ക് എടുക്കുകയും വളരെ നല്ലൊരു കൂട്ടായ്മയായി മാറുകയും ചെയ്തു.
ഇടുക്കി ജില്ലാ സംഗമത്തിന്റെ ഈ വടംവലി മാമാങ്കത്തിൽ ബിസിഎംസിയുടെ നേത്യത്ത പാടവം പറയേണ്ടതാണ് സാജൻ കരുണാകരന്റെ നേത്യത്തിൽ ഉള്ള ബിസിഎംസി ടീമായിരുന്നു മൽസരങ്ങൾ ക്രമീകരിച്ചത്. ടീമുകളെ ഓർഗനിയസ് ചെയ്യ്തത് സിറോഷ് ഫ്രാൻസിസും, മെയിൻ റെഫറിയായി ബിജു ജോൺ ചക്കാലക്കലും, ജോസഫ് ആൻറണി, ജെസിൻ ജോൺ എന്നിവർ ലൈൻ റഫറിമാരും, ജോളി തോമസ്, ജേക്കബ് വർഗീസ് തുടങ്ങിയവർ സൈഡ് റെഫറിമാരായും മൽസരങ്ങൾ ക്രമികരിച്ചു.
രാവിലെ ക്രിത്യം പത്തു മണിയോടു കൂടി മൽസരാർത്ഥികളുടെ വെയിറ്റ് ചെക്കുകയും, ഇടുക്കി ജില്ലാ സംഗമം ജോയിന്റ് കൺവീനർ സാന്റോ ജേക്കബ് എല്ലാ ടീമുകളെയും സ്വാഗതം ചെയ്യുകയും,  ഫാദർ: ബിജു ചിറ്റൂപറമ്പൻ മൽസരങ്ങൾ ഉൽഘാടനം ചെയ്യുകയും, ഇടുക്കി ജില്ലാ സംഗമം കൺവീനൻ ജിമ്മി ജേക്കബ് എല്ലാ ടീമുകൾക്കും ആശംസകളും നേർന്നു.. മൽസരങ്ങൾ ക്രിത്യമായി ക്രമീകരിച്ചതിനാൽ വൈകിട്ട് അഞ്ച് മണിയോടുകൂടി മൽസരങ്ങൾ പൂർത്തിയാകുകയും ചെയ്തു. ജിമ്മി ജേക്കബ്, സാൻസ്റ്റോ ജേക്കബ്, റോയി പീറ്റർബ്രാ, സൈജു വേലംകുന്നേൽ തുടങ്ങിയവരുടെ നേത്യത്തിൽ വിജയികൾക്ക് സമ്മാനങ്ങൾ കൈമാറി.
 

മലയാളി അസോസിയേഷൻ പ്രെസ്റ്റൻ(MAP) , പതിനാറാം വാർഷിക ത്തിൻറെ ഭാഗമായി കന്നി  All UK Badminton Tournament – 2019  “പൂരം – 2019” സംഘടിപ്പിച്ചു. അത്യന്തം കാണികളെ ആവേശ പുളകിതരാക്കി കൊണ്ട്  32 ടീമുകൾ അണിനിരന്ന മത്സരത്തിന്  സംഘടനാ മികവ് ഏവരുടേയും പ്രശംസയ്ക്കു പാത്രമായി.

 

Free Food (ബിരിയാണി), Drinks, Snacks and free car parking…. തുടങ്ങി എല്ലാവിധ  സജ്ജീകരണങ്ങളോടും, വളരെ ചിട്ടയോടും കൂടി ക്രമീകരിക്കപ്പെട്ട  മത്സരം  മലയാളി അസോസിയേഷൻ പ്രെസ്റ്റന്റെ (MAP) പ്രശസ്തി വീണ്ടും വാനോളം ഉയർത്തുന്നു . MAP പ്രസിഡൻറ് ശ്രീ ബിജു ജോസഫ് ആലിലക്കുഴി സ്വാഗതം പറഞ്ഞു കൊണ്ട് നിർദ്ദിഷ്ട ക്രമത്തോടെ ആരംഭിച്ച മത്സരങ്ങൾ എല്ലാം തന്നെ  വളരെ ആവേശ ജനക മായിരുന്നു. അവസാന പാദ മത്സരങ്ങൾ കണ്ണഞ്ചിപ്പിക്കുന്ന ഷോട്ടുകളും ലോങ്ങ് റിലേകളും കാണികൾക്ക് ഒരു വേറിട്ട അനുഭവം തന്നെയായിരുന്നു. മത്സരങ്ങളിൽ Kevin & Shahabaz, Cambridge വിജയ കിരീടം ചൂടി (£250 & Trophy. Sponserd by Allied Mortgage Services) വളരെ കടുത്ത മത്സരം കാഴ്ച വെച്ചു കൊണ്ട തന്നെ  Jini & Jomesh, Northampton രണ്ടാം സ്ഥാനത്തിന് അർഹരായി( £150 & Trophy. Sponserd by Trinity Interiors, Blackburn). Binet & Vinoy മൂന്നാസ്ഥാനവും ( £100 & Trophy. Sponserd by Focus Mortgage and insurance) Ashlin & Arun നാലാം സ്ഥാനവും(£50 &Trophy) വളരെ ഗംഭീര മത്സരങ്ങൾ കാഴ്ചവെച്ചു കൊണ്ട് നേടിയെടുത്തു. മത്സരങ്ങൾക്ക് ശേഷം നടന്ന പൊതുയോഗത്തിൽ സമ്മാനർഹരായവർക്  ക്യാഷ് അവാർഡുകളും ട്രോഫികളും വിതരണം ചെയ്തു. ജോജോ വർഗീസ് നന്ദിയർപ്പിക്കുകയും ചെയ്തു

RECENT POSTS
Copyright © . All rights reserved