രാജു കാഞ്ഞിരങ്ങാട്
മനസ്സുകൊണ്ടൊരു വിനോദയാത്ര നടത്തുക മനസ്സുകൊണ്ടാകുമ്പോൾ അത് തീർത്ഥയാത്രയാകും മനസ്സുകൊണ്ടൊരു പൂക്കാലം തീർക്കുക മനസ്സുകൊണ്ടാകുമ്പോൾ അത് പ്രണയകാലമാകും തിരക്കുകൾക്കും അന്തർദാഹങ്ങൾക്കും അവധി കൊടുക്കുക തിരിഞ്ഞുനോക്കാനും അന്യനെ അറിയാനും അതുവഴി കഴിയും സന്തോഷത്തോടെ ജീവിക്കുക ജീവിതമെന്തെന്ന് ഇപ്പോഴാണറിയുക സുന്ദരമായതിനെയൊക്ക സ്വന്തമാക്കി നശിപ്പിച്ചു കൊണ്ടിരിക്കുന്നവരാണ് മനുഷ്യർ
സ്ഥലം :- കണ്ണൂർ ജില്ലയിലെ തളിപ്പറമ്പിലുള്ള കാഞ്ഞിരങ്ങാട് അച്ഛൻ :- കല്ല്യാടൻ വീട്ടിൽ കണ്ണൻ നായർ അമ്മ :- കെല്ലറേത്ത് കാർത്ത്യായനിയമ്മ ഭാര്യ :- അഴീക്കോടൻ ശോഭന മക്കൾ:- രസ്ന ,രസിക, രജിഷ ജോലി: – തളിപ്പറമ്പ ആർട്സ് & സയൻസ് കോളേജ് കാഞ്ഞിരങ്ങാട് ആനുകാലികങ്ങളിൽ എഴുതാറുണ്ട് ആകാശവാണിയിൽ കഥ, കവിത അവതരിപ്പിക്കാറുണ്ട് തുളുനാട് മാസിക പുരസ്കാരം, ചിലങ്കം മാസിക ജനപ്രിയ പുരസ്കാരം, മലയാള രശ്മി മാസിക പുരസ്കാരം,കണ്ണൂർ നർമ്മവേദി പുരസ്കാരം, ചിലങ്ക സാംസ്കാരിക വേദി പുരസ്കാരം, യുവ ആർട്സ് ജില്ലാതല പുരസ്കാരം, പാലക്കാട് സൃഷ്ടികവിതാ പ്രത്യേക ജൂറി പുരസ്കാരം, KCEU കണ്ണൂർ ജില്ലാതല കവിതാ പുരസ്കാരം, വിരൽ മാസിക പുരസ്കാരങ്ങൾ ( 2018, 2019) തിരുവനന്തപുരം (കലാലയ കൂട്ടായ്മ പുരസ്കാരം 20l 8, വാലെന്റൈൻ പുരസ്കാരം 2019, സ്പെഷ്യൽ അവാർഡ് )എന്നിവ ലഭിച്ചിട്ടുണ്ട് പ്രസിദ്ധീകരിച്ച പുസ്തകൾ:- 1, ആസുരകാലത്തോടു വിലാപം 2 ,കാൾ മാർക്സിന് 3, കണിക്കൊന്ന (ബാലസാഹിത്യം ) 4. ഒരു സ്ത്രീയും പറയാത്തത് എന്നീ കവിതാ സമാഹാരങ്ങൾ ‘ബാനത്തെ വിശേഷങ്ങൾ’എന്ന നോവൽ മലയാള രശ്മി മാസികയിൽ ഖണ്ഡശ്ശ: പ്രസിദ്ധീകരിച്ചു.
ഫോൺ :- 9495458138
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!