തിരുവനന്തപുരം: ജയിൽ ഡിജിപി ഋഷിരാജ് സിംഗ് സർവീസിൽ നിന്നും വിരമിച്ചു. 36 വർഷത്തെ സേവനത്തിന് ശേഷമാണ് അദ്ദേഹം സർവീസിൽ നിന്നും വിരമിക്കുന്നത്. സംസ്ഥാന പോലീസിൽ വിവിധ വിഭാഗത്തിന്‍റെ തലവനായി പ്രവർത്തിച്ചിരുന്ന അദ്ദേഹത്തിന് വിജിലൻസ് ഡയറക്ടർ, സംസ്ഥാന പോലീസ് മേധാവി എന്നീ പദവികൾ മാത്രമാണ് ലഭിക്കാതിരുന്നത്.

ഋഷിരാജ് സിംഗ് ഇന്നലെ പേരൂർക്കട എസ്എപി ക്യാന്പ് ഗ്രൗണ്ടിൽ വിടവാങ്ങൽ പരേഡിൽ പോലീസ് സേനയുടെ അഭിവാദ്യം സ്വീകരിച്ചു. മൂന്നാർ ദൗത്യം ഉൾപ്പെടെ സർക്കാർ ഏൽപ്പിച്ച പല ചുമതലകളും തികഞ്ഞ ഉത്തരവാദിത്വത്തോടെ നിർവഹിച്ചിരുന്ന മികച്ച ഉദ്യോഗസ്ഥനാണ് അദ്ദേഹം. വിരമിച്ച ശേഷവും കേരളത്തില്‍ തുടരുമെന്നാണ് ഋഷിരാജ് സിംഗ് അറിയിച്ചിട്ടുള്ളത്.

രാജസ്ഥാൻ സ്വദേശിയായ ഋഷിരാജ് സിംഗ് 1985 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനാണ്. 24-ാം വയസിലാണ് അദ്ദേഹം കേരളത്തില്‍ എത്തുന്നത്. സിബിഐ ജോയിന്‍റ് ഡയറക്ടറായി മഹാരാഷ്ട്രയിലും ജോലി ചെയ്തു.