ആവശ്യം കഴിഞ്ഞു, പകർത്തിയ ഫോൺ കീശയിലിട്ട് ‘പരാതി കൊടുക്കരുതെന്ന്, കൊടുത്താൽ ഇത് വൈറൽ ആക്കുമെന്ന്’ മാത്രം പറഞ്ഞ് പോവാൻ അനുവധിച്ചതിന്..
ട്രെയിനിൽ നിന്ന് തള്ളിയിടാതിരുന്നതിന്.
വിജനമായ പൊന്തക്കാട്ടില്‍ ഈച്ചയാര്‍ക്കുന്നൊരു ജഡം
ദയയ്ക്കുവേണ്ടി യാചിക്കുന്നവണ്ണം ആകാശത്തേക്ക് തുറന്നുവച്ച മിഴിയിണകള്‍
“”നേരത്തെ ഒക്കെ തലകറങ്ങി എഴുന്നേറ്റ് വരുമ്പോൾ ഏട്ടന്റെ നെഞ്ചിലെ ആ ചൂട് പറ്റി കിടക്കുന്ന ഒരു സുഖം ഉണ്ടല്ലോ അതിപ്പോ കിട്ടുന്നില്ല.അവളെ ഞാൻ എന്റെ നെഞ്ചിലേക്ക് ചേർത്തു.കൃത്യമായ കരുതലും സ്നേഹവും ഉൾപ്പെടുത്തി ഉള്ള ചികിത്സ ആണ് എല്ലാ രോഗത്തിനും വേണ്ടത്.ഞാൻ മനസ്സിൽ കരുതി.ഇന്നു രാവിലെ വീണ്ടും അവൾ തലകറങ്ങി വീണു
പതിവുപോലെ ഓഫീസിലേക്കുള്ള അലസമായ ആ ബൈക്ക് യാത്ര ഒന്ന് മാത്രമാണ് അവന് സ്വതന്ത്രമായി തോന്നാറുള്ളത്. വീട്ടില്‍ നിന്നും കുറച്ചു നേരത്തെ തന്നെ ഇറങ്ങാറുണ്ട്. പോകുന്ന വഴിക്കു അന്നാരും തന്നെ ലിഫ്റ്റ് ചോദിയ്ക്കാന്‍ കണ്ടില്ല. മെയിന്‍ റോഡില്‍ കയറി കുറച്ചു പോയാല്‍ ഗംഗാധരേട്ടന്റെ ചായക്കട. അവിടെ കയറി ഒരു കാലിച്ചായയും ന്യൂസ് പേപ്പറും കുറച്ചു ലോക വിവരവും. അന്ന് ബസ് സ്റ്റോപ്പില്‍ പതിവ് മുഖങ്ങളുടെ കൂടെ ഒരു പര്‍ദ്ദ ഇട്ട കുട്ടിയെയും കണ്ടു. മറച്ചിരിക്കുന്ന മുഖത്തിനുള്ളില്‍ നിന്ന് നീണ്ടു വിടര്‍ന്ന മിഴികളില്‍ അവന് അറിയാതെ ഒന്ന് ഉടക്കിപ്പോയി. അന്ന് ഓഫീസിലേക്കുള്ള യാത്രയില്‍ അവന്റെ മനസ്സില്‍ മുഴുവന്‍ ആ ഉടക്കിയ മിഴികള്‍ ആയിരുന്നു.
സൂര്യോദയം കാണണമെങ്കില്‍- സ്മാര്‍ട്ട്ഫോണ്‍ സ്ക്രീന്‍സേവര്‍ അല്ലെങ്കില്‍ മറ്റേതെങ്കില് ഗാഡ്ജറ്റ് അല്ലെങ്കില്‍ ജനല്‍ തുറന്നു നോക്കുമ്പോള്‍ കാണുന്ന തെരുവു തൂപ്പുകാരുടെ നീളന്‍ കുപ്പായം അതുമല്ലെങ്കില്‍ തിരക്കിട്ടു നീങ്ങുന്ന
ഒരു ദിവസം അദ്ദേഹം വിളിച്ചത് വളരെ സന്തോഷത്തോടെയായിരുന്നു. “ലീനാ , നമ്മുക്ക് ഭാഗ്യം ഉണ്ടെടാ. എനിക്ക് ഒരു അമേരിക്കൻ കമ്പനിയുടെ ഓഫർ വന്നു. അത് കിട്ടിയാൽ നമ്മൾ രക്ഷപ്പെട്ടെടാ. നീ പ്രാർത്ഥിക്ക് . ” ഞാൻ പ്രാർത്ഥന തന്നെയായിരുന്നു. മറ്റുള്ള സഹോദരങ്ങളെ വെച്ച് ഞങ്ങൾ കുറച്ചു സാമ്പത്തികമായി താഴ്ന്നതാണെന്നൊരു അപകർഷതാബോധം ഉണ്ടായിരുന്നു ചേട്ടന് . ഈ ജോലി ഞങ്ങൾക്കൊരു പിടിവള്ളി തന്നെയാണെന്ന് ഞാനും വിശ്വസിച്ചു.
ചാരുംമൂട് പബ്ലിക് ലൈബ്രറി പ്രസിഡന്റ് രാജു മോളേത്തിന്റെ അദ്ധ്യക്ഷതയില്‍ ഓണാഘോഷ മത്സരത്തിനോടനുബന്ധിച്ച് നടന്ന സാംസ്കാരിക സമ്മേളനത്തില്‍ കഴിഞ്ഞ നാലര പതിറ്റാണ്ടുകളായി ശാസ്ത്ര-സാഹിത്യ-കായിക രംഗത്ത് ഇംഗ്ലീഷടക്കം 51 ശ്രദ്ധേയങ്ങളായ കൃതികള്‍ സമ്മാനിച്ച് വിദേശ-സ്വദേശ മാധ്യമങ്ങളില്‍ നിരന്തരം എഴുതുന്ന, ഇരുപതു പുരസ്കാരങ്ങള്‍ നേടിയിട്ടുള്ള ചാരുംമൂടിന്റെ അക്ഷരനായകന് കാരൂര്സോമന് ലൈബ്രറിയുടെ ഭാഷാമിത്ര പുരസ്കാരം ഭാഷാപണ്ഡിതനും, കേരള ഭാഷാ ഇന്‍സ്റ്റിറ്റിയുട്ട് മുന്‍ ഡയറക്ടറുമായ ഡോ: എം.ആര്. തമ്പാന് സമ്മാനിച്ചു.
യേശുക്രിസ്തുവിന്റെ അമ്മയായ മറിയം ഹസ്മോണിയന്‍ രാജകുമാരിയും സ്വപ്നാടനക്കാരിയായിരുന്നെന്നും യെരുശലേം ദേവാലയത്തിലെ മുഖ്യ പുരോഹിതനായിരുന്ന ഹെരോദാവില്‍ മറിയ ഇരട്ടകുട്ടികള്‍ക്കു ജന്മം നല്‍കിയതില്‍ ഒരാളായിരുന്നു യേശു എന്നുതുടങ്ങി വിചിത്രമായ അനവധി കഥകള്‍ കോര്‍ത്തിണക്കിയും ക്രൈസ്തവ വിശ്വാസങ്ങളെ വികലമാക്കിയും കൊണ്ടു ലിജി മാത്യു എഴുതിയ ‘ദൈവാവിഷ്ട്ടര്‍’
മഴയുടെ ആര്‍ദ്രഭാവങ്ങളില്‍ ഹൃദയത്തിലേക്ക് പെയ്യുന്നുണ്ട് നീ
ഈ മഴയ്ക്കെന്തോ എന്നോട് പറയുവാന്‍ ഏറെ.. തമ്മില്‍ മൊഴിയുവാന്‍ ഏറെ. ഈ മഴയ്ക്കെന്തോ എന്നോട് പറയുവാന്‍ ഏറെ.. തമ്മില്‍ മൊഴിയുവാന്‍ ഏറെ. അലതല്ലി ഒഴുകുന്ന പ്രണയംവരുംപോലെ ഈ മഴയ്ക്കെന്തോ എന്നോട് പറയുവാന്‍ ഏറെ.. അലതല്ലി ഒഴുകുന്ന പ്രണയംവരുംപോലെ ഈ മഴയ്ക്കെന്തോ എന്നോട് പറയുവാന്‍ ഏറെ.. നനയട്ടെ മണ്ണും മനസ്സും ഒരുപോലെ മഴയുടെ മാറില്‍ അലിഞ്ഞു ചേരട്ടെ.. നിന് വിരല്‍ തുമ്പുപിടിച്ചൂ നടന്നു ഞാന്‍… ഈ മഴ നനയട്ടെ നിന്നിലൂടിന്നു ഞാന്‍.